Sunday, 7 June 2020

ബയോ ഫ്ളോക്ക്


ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം



വെറും കാൽ  സെന്റ്  സ്ഥലത്ത്  1200 മത്സ്യങ്ങളെ വളർത്താവുന്ന  ഹൈ  ഡെൻസിറ്റി  ഫാർമിംഗ് ടെക്‌നോളജി  ആണ്  ബയോഫ്‌ളോക്‌..  biofloc is high density farming technology.
ഭൂമിയിൽ  കുഴി എടുക്കാതെ  ഭൂമിനിരപ്പിൽ നിന്ന്  ഒരു മീറ്റർ  ഉയരത്തിൽ  സ്ഥാപിക്കുന്ന  ഇരുമ്പ്  ഫ്രെയ്‌മിനകത്തു  pvc കോട്ടഡ് നൈലോൺ  ഷീറ്റ്  ഉപോയോഗിച്ചാണ്  ടാങ്ക്  നിർമിക്കുന്നത്. ഏതു  സമയത്തും  നാല്  പാളികളായി  അഴിച്ചു  മാറ്റി  മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ  കഴിയും  വിധമാണ്  ടാങ്കിന്റെ  ഡിസൈൻ.
4മീറ്റർ  നീളവും  വീതിയുമുള്ള  ഒരു സ്ഥലത്ത്  4 മീറ്റർ  ഡയമീറ്റർ  ഉള്ള  ടാങ്ക്  സ്ഥാപിച്ചു 1200 മത്സ്യങ്ങളെ  വളർത്താം. 12500 ലിറ്റർ  വെള്ളമാണ്  ഈ ടാങ്കിന്റെ കപ്പാസിറ്റി.
കൃഷി  ആരംഭിക്കുമ്പോൾ  നിറക്കുന്ന  വെള്ളം,  വിളവ് എടുക്കുന്നത് വരെ  മാറ്റേണ്ടതില്ല. മൽസ്യങ്ങൾക്കുള്ള തീറ്റയുടെ  ബാക്കിയാകുന്ന  ഖര മാലിന്യവും,  കാഷ്ടത്തിലെ  ഖര  മാലിന്യവും,  അമ്മോണിയയും  എല്ലാം  ഭക്ഷണമാക്കുന്ന  ഒരു പ്രത്യേക  ഇനം  ബാക്റ്റീരിയയെ  ഈ ടാങ്കിൽ  മൽസ്യങ്ങൾക്കൊപ്പം  വളർത്തുക  എന്ന  ലളിതമായ  പ്രക്രിയയാണ്  ബയോഫ്ളോകിന്റെ  ശാസ്ത്രീയ  വശം. വെള്ളം  ശുദ്ധമായി  സൂക്ഷിക്കുന്ന  ഈ ബാക്റ്റീരിയ മൽസ്യങ്ങളുടെ ഇഷ്ടപെട്ട    ഇരയാണ്  എന്നത് വലിയ  സാധ്യത  തുറന്നു  തരുന്നു. 
തീറ്റയിനത്തിൽ  20 മുതൽ മുപ്പതു  ശതമാനം  വരെ തീറ്റച്ചിലവിൽ  ലാഭം  കർഷകന്  ലഭിക്കുന്നു. പൊതു മാർക്കറ്റിൽ   നിന്നും  വാങ്ങുന്ന  ഗോദ്‌റെജ്‌  പോലെയുള്ള  കമ്പനിയുടെ തീറ്റയാണ്  ഭക്ഷണമായി  നൽകുന്നത്.


അക്വാപോണിക്സ്  aquaponics പോലെയുള്ള  നിലവിലെ മത്സ്യകൃഷി  രീതിയിൽ  1200 മത്സ്യങ്ങളെ വളർത്താൻ 70000 രൂപയുടെ  ഫിൽറ്റർ  മെക്കാനിസവും  അതിനു  പുറമെ  ടാങ്കിന്റെ  ചിലവും ഉണ്ട്  എന്നിരിക്കെ  വെറും അമ്പതിനായിരം രൂപയ്ക്കു  ഒരു ബിയോഫിലോക്  യൂണിറ്റ്  സ്ഥാപിക്കാം എന്നത്  കർഷകർക്ക്  വലിയ  പ്രതീക്ഷ  നൽകുന്നു.
ഈ കൃഷി രീതി കേരളത്തിൽ  പ്രചാരം  നേടി തുടങ്ങിയിട്ട്  ആറേഴു  മാസങ്ങൾ  മാത്രമേ  ആകുന്നുള്ളു. നിലവിൽ ഹൈബ്രീഡ്  ഗിഫ്റ്റ്  തിലാപിയ  hybrid gift tilapia എന്ന മത്സ്യമാണ്  വിജയകരമായി  വിളവെടുത്തത്. അതുകൊണ്ട്  തന്നെ  ഗിഫ്റ്റ് തിലാപിയ  മൽസ്യങ്ങളുടെ  പരിപാലന  രീതിയാണ്  ഇപ്പോൾ  പരിശീലനം നൽകി  വരുന്നത്.
വനാമി  ചെമ്മീൻ, വാള, ആനബസ്‌ (കറൂപ്, അണ്ടി കള്ളി )നട്ടർ, കാരി, രോഹു, കട്ല മുതലായ മത്സ്യങ്ങളും ഇതിൽ കൃഷി  ചെയ്യാം .
നൂറു  വാട്സ്  മാത്രം  പവറുള്ള  ഒരു  ചെറിയ  എയറേറ്റർ മോട്ടോർ   hundred watts power motor മാത്രമാണ്  ഇതിനായി  പ്രവർത്തിപ്പിക്കേണ്ട ഏക  യന്ത്രം. മത്സ്യങ്ങൾക്ക് ആവശ്യമായ  ഓക്സിജൻ  ഉറപ്പാക്കാനാണ് ഇത്. ഇത്  മുടങ്ങാതെ  പ്രവർത്തിക്കാൻ  ചെറിയ ഒരു ഇൻവെർട്ടർ  യൂണിറ്റും  സ്ഥാപിക്കേണ്ടതുണ്ട്.
ഒരു  കിലോ  മത്സ്യം  ഉത്പാദിപ്പിക്കാൻ തീറ്റ  ചിലവും, മത്സ്യ  കുഞ്ഞിന്റെ വിലയും, വൈദ്യുതി  ചാർജും, പരിപാലനവും  അടക്കം  70-80 രൂപയാണ് ചെലവ്.
മത്സ്യങ്ങളെ  ജീവനോടെ  ലൈവ്  ഫിഷ്  എന്ന  നിലയിൽ  കൃഷിയിടത്തിൽ  നിന്നും  വിൽക്കുമ്പോൾ  കുറഞ്ഞത് 250 രൂപ ഇന്ന്   ലഭിക്കും. നമുക്ക്  അറിയാം  കൊറോണ കാലയളവിനു  മുൻപേ  തന്നെ 200 രൂപയിൽ താഴെ  വിലയുള്ള  മൽസ്യങ്ങൾ മാർക്കറ്റിൽ  ഉണ്ടായിരുന്നില്ല. ഇനിയും വരാനുള്ള  ദിനങ്ങളിൽ  അതിന്റെ സാധ്യത വർധിക്കും. കടലിൽ  നിന്നുള്ള  മൽസ്യങ്ങളുടെ ലഭ്യത  ക്രമാതീതമായി കുറയുകയും,  ജനപ്പെരുപ്പം  ക്രമാതീതമായി  കൂടുകയും  ചെയ്യുന്ന  വർത്തമാന  കാലത്ത്  കരയിലെ  ഇത്തരം  കൃഷികൾ സർക്കാർ  തലത്തിൽ  പോലും  ഗൗരവമായി പരിഗണിച്ചു  വരുന്നു.


കാരി,   വാള,  നട്ടർ,  അനാബസ്(കറൂപ്പ്  കല്ലുരുട്ടി ),  കട്ല  തുടങ്ങിയ  മൽസ്യങ്ങൾ  കൂടി  രണ്ടാം  ഘട്ടമായി  കൃഷി  ആരംഭിക്കുന്നതോടെ വ്യത്യസ്തമായ  നിരവധി  മത്സ്യങ്ങളെ  ജീവനോടെ  ലഭിക്കുന്ന  ഒരു  ഇടമായി  നിങ്ങളുടെ  ഫാം മാറും. വളരെ  ഹൈജീനിക്  ആയ  അവസ്ഥയിൽ  നല്ല ക്വാളിറ്റി  ഫീഡ്  കൊടുത്തു  വളർത്തിയ  ഈ മത്സ്യങ്ങൾക്ക്  നല്ല  വില  നൽകി  വാങ്ങാൻ  ആളുണ്ടാകും. 4m ഡയമീറ്റർ ഉള്ള  ടാങ്കിൽ  നിന്ന്  350 മുതൽ  450 കിലോ  വരെ ആണ് ഉത്പാദനം.
ചുരുക്കത്തിൽ 200 രൂപയ്ക്കു വില്പന  നടത്താൻ സാധിച്ചാൽ ആദ്യ വിളവ്  കൊണ്ട്  തന്നെ  മുടക്കു  മുതലിന്റെ  90 ശതമാനവും  തിരികെ ലഭിക്കും.
മത്സ്യ  കുഞ്ഞുങ്ങളെ 1 രൂപ മുതൽ  10 രൂപ വരെ ഉള്ള വ്യത്യസ്ത വിലയിലും വലിപ്പത്തിലും  എല്ലാ  ജില്ലകളിലും ലഭ്യമാണ്. ശരാശരി 5 രൂപയുടെ കുഞ്ഞുങ്ങൾ  ആണ് നിര്ദേശിക്കപ്പെടുന്നത്.
മൽസ്യ കുഞ്ഞുങ്ങൾ  വാങ്ങുമ്പോൾ ശ്രേധിക്കേണ്ട പ്രദാന കാര്യങ്ങൾ എന്തോക്കെ? Precautions to be taken while purchasing fish seedlings


എയർപോർട്ട് സീഡ് /ഫാം ട്രീറ്റ്‌  സീഡ്  എന്താണ്??
നല്ല ഗുണനിലവാരം ഉള്ള മൽസ്യ കുഞ്ഞുങ്ങൾ യെങ്ങനെ കണ്ടെത്തണം?
കൃഷി ചെയ്യാനുള്ള മനസ്സും ഒരു കുളവും ഉണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട. ആർക്കും തുടങ്ങാം മത്സ്യകൃഷി. കേരളത്തിൽ അതിവേഗം വളരുന്ന തൊഴിൽ മേഖലയായി മത്സ്യകൃഷി മാറുകയാണ്"
പ്രദാനമായ്‌ പറയാൻ ഉള്ളത് മൽസ്യ കൃഷിയിൽ യാതൊരു പ്രവർത്തി പരിചയമോ ശരിയായ അറിവോ നൽകാൻ കഴിയാത്ത കുറച്ചു ആളുകൾ എറങ്ങീട്ടുണ്ട് അവരെ തിരിച്ചറിയുക. കൊൽക്കത്തയിൽ  നിന്നും വരുന്ന മൽസ്യക്കുഞ്ഞുങ്ങൾ എല്ലാം നേരിട് എയർപോർട്ടിൽ നിന്നും വാങ്ങുമ്പോൾ സെരിക്കും കബളിക്യ pedukayanu ചെയുന്നത് പറയുന്ന സൈസ് കാണുകയോ എണ്ണതിൽ  വളരെഅധികം കുറവുകൾ വരുകയും ചെയുന്നു.ഇതൊന്നും നാം മനസിലാകാതെ ആണ് എയർപോർട്ടിൽ നിന്നും മൽസ്യക്കുഞ്ഞുങ്ങൾ വാകുന്നത് അതുകൊണ്ടു ദയവുചെയ്ത് ഇത്തരം ചതികളിൽ പെടാതിരിക്കുക

ഫാം ട്രീറ്റ്‌ മൽസ്യങ്ങൾ

തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനിയോജ്യം കാരണം നല്ല മൽസ്യകുഞ്ഞുകളെ കണ്ടെത്തുവാനും എണ്ണ ത്തിൽ കുറയാതെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനും സാധ്യമാകും ഒരു ഫാം ആകുമ്പോൾ അവരുടെ അനുഭവങ്ങൾ നികളുമായി ഷെയർ ചെയുകയും ചെയ്യും atukondanu ഞൻ ഫാം ട്രീറ്റ്‌  മൽസ്യകുഞ്ഞുങ്ങൾ  വാങ്ങാൻ പറയുന്നത് .നമ്മുടെ സമ്പത് വ്യവസ്ഥയിൽ വളരെ പ്രദനപ്പെട്ട ഒന്നാണ് മത്സ്യകൃഷി.

Thursday, 16 October 2014

ഒരു ചുവടു കപ്പ 138 കിലോ ചേന 100 കിലോ

Hcp NphSv I¸ 138 Intem, tN\ 100 Intem



iymansâ tNmZyw \ymbamWv. F´n\v H¯ncn Øe¯v C¯ncnbpWvSmIp¶h IrjnsNbvXv kabw ]mgm¡Ww. C¯ncn Øe¯v H¯ncnbpWvSmhp¶hbtà em`w. iymansâ IrjnbnSw Xs¶bmWv CXn\pÅamXrI. ctWvS¡À Øe¯mWv iymw Ing§p hÀK§Ä IrjnsN¿p¶Xv. Xncph\´]pcw Ing§phnf KthjW tI{µamWv imkv{Xnb IrjncoXnIfn Ct±l¯n\p ]cnioe\w \ÂIp¶Xv. ChÀ \ÂIp¶Xpw BZnhmkn skänÂsaâpIfn \n¶pw kzbw tiJcn¡p¶hbpamb hn¯pIfmWv Irjn¡p]tbmKn¡p¶Xv.

Im¨nÂ, tN\, tN¼v, sNdpIng§v, \\Ing§v, ap¡ng§v, ac¨o\n, aªÄ, C©n C§s\ t]mIp¶p Xncph\´]pcw s\¿män³Ic IWvSe Icn§Â apf¼ÅntImWs¯ iymsa¶ Fkv Ipamdnsâ IrjnbnS¯nse hnfsshhn[yw. DXv]¶v¯nsâ Xq¡¯nsâ Imcy¯n Irjn¡mÀX½n BtcmKyIcamb aÕchpapsWvS¶pw iymw ]dbp¶p. Hcp NphSn 50 apX 100 hsc Intem hnfbp¶ Ing§phÀK§fmWv iymw Irjn¡mbn sXcsªSp¡p¶Xv.

ssI¿meNmSn 138 Intem

Im«m¡S tIm«qsc BZnhmkn skänÂsaân \n¶mWv I¿meNmSn F¶bn\w ac¨o\n iymw kwLSn¸n¨Xv. CXv HcpNph«n \n¶v 138 Intem e`n¨p. \m«n DÕhambncp¶p Cu hnfshSp¸v. kptam F¶bn\w ac¨o\n Xriqsc IÀjI\n \n¶pw kwLSn¸n¨p. Fw4 F¶ cqNnIqSnb C\w \m«n \n¶p Xs¶bmWv kwLSn¸n¨Xv. ]¯\wXn« kztZin sdPn tPmk^v \ÂInb B¼¡mS³ C\w 100 Intembv¡p apIfn Hcp Nph«n hnfªp.

Im¨nepw \qdpIhnªp

F«n\w Im¨nepIfmWv iymw {][m\ambpw IrjnsN¿p¶Xv. FÃmw HcpNph«n 50þ100 Intembv¡p apIfn hnfhpXcp¶h. aeXm§n, aeaqS³, ]\¨n, sN½p«³, {ioIoÀ¯n, ISphmss¡¿³, B{^n¡³ Im¨nÂ, apdwNmcn F¶nhsbÃmamWv iyman\v sk©pdn t\Sns¡mSp¡p¶ Im¨nen\§Ä. sNdnbIng§pIÄ ]pdtabpWvSmIp¶ sImSnXq¡n C\hpw ChnsSbpWvSv.

KtP{µ\pw, aet¨\bpw

{ioImcys¯ knSnknBÀsF \ÂIp¶hn¯pIfpw BZnhmkn skänÂsaâpIfn \n¶p kwLSn¸n¨hbpw DÄs¸sSbpÅ tN\bn\§fmWv IrjnsN¿p¶Xv. Hcp tN\s¨Sn cWvSmÄ s]m¡w hcpw. 100 Intembv¡v apIfn hnfbp¶hbmWv FÃmw. KtP{µ, ]ocptaSv, aet¨\, {io]ß F¶nhbmWv IrjnsN¿p¶ {][m\ tN\bn\§Ä. BZnhmknIÄ \ÂInb _WvSmt¨¼v, ]mÂtN¼v, Acnt¨¼v C©nbn\§fmb Icbn©n, am§bn©n, sNdpIng§pIfmb Icnapų, Imcapų, s\Spt¦men F¶ \\ Ing§v F¶nhsbÃmw BÀ¯p hfcpIbmWnhnsS.

Irjn¡p apt¼ 

C§s\bpÅ Irjn¡p apt¼ sNt¿WvS Nne Imcy§fpWvSv. Bgw Ipdhpw hoXn IqSpXepamb HcpaoäÀ kvvIzbdnepÅ IpgnIfmWv FSpt¡WvSXv. AcaoäÀ XmgvNtb ]mSpÅq. BZyw HcpIpgnbn cWvSpXhn Ip½mbs¸mSntNÀ¯v 15 ZnhkanSWw. AXn\ptijw tX§bpsS sXmWvSv Ipgnbnen«v Hcp _¡äv shůn 100 {Kmw iÀ¡ctNÀ¯ emb\nsbmgn¡Ww. AXn\ptijw hnhn[Xcw ]¨neIÄ CSpw. DW¡nb NmWIan«v \m«pKhyw Hgn¡pw. CXns\m¸w tImgn¡mãw, NmWIw, Nmcw F¶nhbpw tNÀ¡pw. kyqtUmtamWkv tNÀ¯ NmWI¯n ap¡n shbne¯p hbv¡msX DW¡nb hn¯pIfmWv \tSWvSXv. hn¯p apf¨m cWvSmgvN¡Iw ]nPn]nBÀ anIvkv ssPhhf¯ns\m¸w \ÂIpw. 21 Znhk¯n\ptijw kyqtUmtamWkv ssPhhf¯ns\m¸w \ÂIpw. hoWvSpw 21 Znhk¯n\Iw ]nPn]nBÀ \ÂIpw. aq¶p amk¯n\pÅn Hcn¡Â¡qSn CXp\ÂIn Bhiy¯n\v PetkN\w \S¯pIbmWv ]Xnhv. knSnknBÀsFbnse tUm. joebpsS koUv _m¦nte¡mWv hn¯pIÄ \ÂIp¶Xv. tUm. joebpw shÅmbWn ImÀjnItImfPnse ssat{Im_tbmfPn hn`mKw F¨vHUn tUm. sI.Fkv. ao\mIpamcnbpamWv iyman\v amÀK \nÀtZi§Ä \ÂIp¶Xv. ImÀjnItafIfn DXv]¶ {]ZÀi\¯neqsS hnkvab§Ä XoÀ¯v iymw hmcn¡q«nb _lpaXnIfpw vA\h[nbmWv. IrjnbneqsS In«p¶ kt´mjhpw kam[m\hpamWv Cu IÀjIs\ IrjnsN¿m³ t{]cn¸n¡p¶Xv. Irjnbn em`\ã¡W¡pIÄ t\m¡m¯ CuIÀjI³, ]pXnb hn¯n\§Ä At\zjn¨v hÀj¯n \S¯p¶ bm{XIfmWv Irjn hnkvab§Ä XoÀ¡p¶ hn¯n\§Ä t\Sns¡mSp¡p¶Xv. t^m¬ : Fkv IpamÀ 8281869885. 

കാലിത്തീറ്റ കിടാവിനു ഹാനികരം

Imen¯oä InSmhn\v lm\nIcw

tUm. kn. C{_mlow Ip«n
shädn\dn ssK\t¡mfPnÌv, Irjn hnÚm\tI{µw Xh\qÀ, ae¸pdw

k¦cbn\§fnÂs¸« InSm§fpsS hfÀ¨¡pdhpw Dt·janÃmbvabpw an¡ £ocIÀjIcpw km[mcW t\cnSp¶ {]iv\amWtÃm. BZys¯ Ht¶m ctWvSm amk§fn \à hfÀ¨bpw DuÀÖkzeXbpw ImWn¨ncp¶ InSm§Ä aqt¶m \mtem amkw Ignbp¶tXmsS icocw timjn¡pIbpw, hfÀ¨ apcSn¸v, ]cp]cp¯ tcmaw, XoäsbSp¡m³ XmXv]cyanÃmbva, Xq§nb hbÀ, Fgpt¶Â¡m\pw \S¡m\pw {]bmkw, hnfÀ¨ F¶o e£W§Ä ImWn¡pIbpw aäp tcmK§Ä _m[n¨v N¯pt]mhpIbpw sN¿p¶p. Bhiym\pkcWw ]m e`n¡mXncn¡p¶Xpw, hncieyw, _mly]cmZ§Ä, aäp ]cn]me\¯nse A]mIXIÄ F¶nhbpw Cu AhØbv¡p ImcWamImdpWvSv. C¯cw ImcW§Ä \ne\n¡p¶ kmlNcy§Ä, ]cn]me\apdIÄ F¶nhbn Bhiyamb amä§Ä hcp¯n {]iv\w A\mbmkw ]cnlcn¡mhp¶tXbpÅq.

F¶m Nne InSm§sf¦nepw Bhiym\pkcWw XoäIfpw hnc acp¶pw \ÂInbn«pw ]m IpSn¡p¶Xv \nÀ¯nbtijw A\mtcmKyhpw hfÀ¨¡pdhpw ImWn¡p¶Xv IÀjIÀ¡v XethZ\ krjvSn¡mdpWvSv.

InSm§fn kq£vamWp Zl\hpw AXphgn KpWta· Ipdª XoähkvXp¡Ä thWvShn[w Zln¸n¡m\pÅ tijnbpw ssIhcn¡p¶Xv \mep amkw Ignbpt¼mgmWv. Nne InSmcnIfn CXv AÂ]w t\ct¯bmImt\m sshImt\m DÅ km[yXbpw \ne\n¡p¶p.
XzcnX hfÀ¨bpsS Cu L«¯n IqSpX t]mjI§Ä e`yamtIWvSXv A\nhmcyhpamWv. AXp sImWvSv BZy amkw apX Bdp amkw hsc t]mjIkar²amb Im^v ÌmÀ«À XoäIÄ BWv InSm§Ä¡v \ÂtIWvSXv. KpWta· IqSnb amwkyw 20 apX 25 iXam\w hsc \njvIÀjn¨n«pÅ Im^v ÌmÀ«dpIÄ InSm§fpsS \à BtcmKy¯n\pw IqSnb hfÀ¨bv¡pw klmbn¡p¶p. F¶m InSm§Ä¡p thWvSn {]tXyIw XbmÀ sNbvX XoäIÄ an¡bnS§fnepw e`yaÃm¯Xpw e`n¡p¶hbpsS KpWta·bnÃmbvabpw ap¼v kqNn¸n¨ InSm§fpsS A\mtcmKy{]iv\¯n\v ImcWamIp¶p.

apXnÀ¶ ]ip¡Ä¡v \ÂIp¶ XoäIfn bqdnb AS§nbncn¡p¶psh¦n Ah `£n¡p¶Xv InSm§sf tZmjIcambn _m[n¡p¶XmWv. hbänse kq£vamWp Zl\w thWvShn[w Bcw`n¡m¯ L«¯n Xoäbn AS§nbncn¡p¶ bqdnb Icfnsâ {]hÀ¯\s¯ _m[n¡pIbpw sam¯¯nepÅ A\mtcmKy¯n\v ImcWamIpIbpw sN¿p¶p. CShn«pÅ hbdnf¡w, Xoäbn XmXv]cyanÃmXncn¡pI, icoc¯nsâ timjn¸v, ]cp]cp¯ tcmaw, I®pIfn \n¶v shÅsamen¡pI F¶nhsbÃmw InSm§fn bqdnb AS§nb `£Ww Ign¡p¶Xp aqeapWvSmIp¶ {]iv\§fmWv.

IqSnb hfÀ¨bpsS Cu L«¯n amwkyw IqSpXepÅXpw bqdnb t]mepÅ hkvXp¡Ä tNÀ¯ncn¡m³ km[yXbnÃm¯Xpamb Xoä kma{KnIfmWv InSm§Ä¡v \ÂtIWvSXv. KpWta·bpÅ Im^v ÌmÀ«dpIÄ e`yaÃm¯ kmlNcy§fnÂ, hfÀ¨bv¡mhiyamb amwkyw A[nIambn e`yam¡p¶Xn\v KpWta·bpÅ tX§m]n®m¡v, XhnSv, atäsX¦nepw ]n®m¡pIÄ F¶nh \ÂIp¶XmWp¯aw.

amÀ¡än kpe`amb t{_mbneÀ tImgn¯oäIÄ Im^v ÌmÀ«dpIfpsS kam\t]mjI LS\bpÅhbmWv. BbXn\m t{_mbneÀ {]oÌmÀ«tdm, ÌmÀ«tdm InSm§Ä¡pÅ Im^vÌmÀ«dn\v _Zembn D]tbmKn¡mhp¶XmWv. \ tIWvS Afhv \ntXy\ 100 apX 300 {Kmw F¶ tXmXn am{XamWv. 

Wednesday, 12 February 2014

Kunjan Pashu

Ipª³ ]ip ImkÀtKmUv UzmÀ^v


Ipª³ ]ip F¶ t]cn D¯c ae_mdn Adnbs¸Sp¶ sNdnb ]iphn\w. ]m Ipdhv. ]camh[n 2.5þ3 enäÀ. hcWvS {]tZi§fn IcWvSpXn¶v hbÀ \ndbv¡p¶ Ch ImkÀtKmUv SuWnepw Imª§mSv, ao©, _ZnbSp¡, thmÀ¡mkn, ]©mb¯pIfnepw IÀWmSIbpsS sX¡³ {]tZi§fnepw ImWs¸Sp¶p. ]mepXv]mZ\¯n\Ã, ssPhIrjn¡v NmWI¯n\pw aq{X¯n\pamWnhsb hfÀ¯p¶Xv. tKmamXm F¶ k¦Â ]apÅXn\m ImenIsf AdhpImÀ¡v hnev¡nÃ.

hfÀ¯p¶ coXn

sXmgp¯neà ]ip¡sf km[mcW hfÀ ¯p¶Xv. ac¨ph«n ac§fpsS CeIfpw sNdp inJc§fpw sh«nbn«v ChbpsS aosX NmWIhpw aq{Xhpw hog¯¡ coXnbnemWv hfÀ¯p¶Xv. H¶p cWvSpamkw sImWvSv CeIÄ AgpIn¯pS§pt¼mÄ Ah sam¯ambnhmcn ASbv¡mac¯nsâ Nph«n sImWvSnSpw. CXmWv ImkÀ tKmUv IÀjIsâ ]iphfÀ¯epw IrjncoXnbpw. hoWvSpw ]pXnb CeIfpw inJc§fpw ac¨ph«ntem XmevImenI sjUpIfntem Xdbn hncn¡pw. CXn\v sKmtºmdm coXn F¶p ]dbp¶p. H¶mwXcw ssPhhfamWn§s\ e`n¡p¶Xv. ]md¸pÃv F¶dnbs¸Sp¶ KpW\nehmcw Ipdª ]pÃv sN¯n th\ev¡met¯¡v DW§nhbv¡pIbmWnhnSs¯ ]Xnhv.

ImkÀtKmUv ImenIÄ s]mXpth im´kz`mh¡mcmWv. tIcf¯nse aäp \mS³ C\§tf¡mfpw hen¸w IqSnb ]qªbmWnhbpsS {]tXyIX. icocw sNdpXmWv. s]m¡nÄ ¯Sw aqcnIfn IqSpX Xq§n¡nS¡pw. 15 skâoaoäÀ hen¸apÅ sNhnIÄ XncÑo\amWv.

sIm¼pIÄ

\ofw Ipdªv Idp¸p\ndapÅ sIm¼pIfmWv an¡hbv¡pw. Ip¯s\bpÅ sIm¼pIfpsS apIfäw IqÀ¯XmWv. aq¶phÀjw {]mbamb ImenIfn sIm¼pIÄ 7.7 skâoaoäÀ \ofw ImWpw. H¼Xp hÀjw {]mbapÅhbn 9.4 skâoaoäÀ hsc ImWpw.

\ndw

s]mXpsh Idp¸p \ndamWv. Nph¸p\ndapÅXpw Nmc\ndapÅXpw shÅ\ndapÅXpw ImWmdpWvSv. s\änbn shŸmWvSpÅ Idp¯ C\§fpapWvSv Nnet¸mÄ hbdnsâ `mK¯mbncn¡pw shŸmWvSv. 77 iXam\w ImenIfpw Idp¸p \ndtam Nmc\ndtam 23 iXam\w shÅ \ndtam shÅbpsS hnhn[ hIt`Z§tfm DÅXpw BWv. Idp¯ ImenIÄ¡v Idp¯ I¬t]mfIfmWpÅXv. Nne Nph¶ ]ip¡fn I¬t]mfIfn Xhn«ptcma§Ä ImWmdpWvSv. 35 iXam\w ImenIÄ¡v Idp¯ Ipf¼pIfpw 22 iXam\¯n\v Nmc\nd¯nepÅ Ipf¼pIfpw 33 iXam\¯n\v Xhn«p\nd¯nepÅ Ipf¼pIfpw ImWp¶p. Idp¯ ImenIÄs¡Ãmw Idp¯ hmepIfpw Nph¶hbv¡v Nph¶hmepIfpw hm tcma§fpapWvSv. ImenIÄ¡v s]mXpsh Xnf¡amÀ¶ sXmenbmWpÅXv.

ImkÀtKmUv ]ip¡fpsS \ofhpw Dbchpw Xpeyambncn¡pw. 91.09 skâoaoäÀ \ofhpw 91.21 skâoaoäÀ Dbchpw. aq¶phbkn\v aosX {]mbapÅXnsâ s\©fhv 119 skâoaoäÀ hcpw. apJ¯n\v \ofw 35 skâoaoäÀ.

AInSv

an¡ ImkÀtKmUv ]ip¡fpsSbpw AInSv DcpWvSXmWv. NneXn\v tIm¸bpsS BIrXnbmWv. NneXn\v knenWvSÀ BIrXnbnepÅ ape¡m¼pIfpw NneXn\v tNmÀ¸nsâ BIrXnbnepÅ ape¡m¼pIfpapWvSv. an¡ ]ip¡fpsSbpw ape¡m¼nsâ A{K`mKw DcpWvSXmWv. ]m Rc¼pIÄ an¡ ]ip¡fpsS AInSnepw ImWmw.

]mev

2þ2.5 enäÀ ]men IqSpX e`n¡nÃ. 3.85 iXam\w sImgp¸pw 3.4 iXam\w t{]m«o\pw 3.79 iXam\w emIvtSmkpw ]meneS§nbn«pWvSv. 0.057 ]n]nFw sN¼v, 1.643 ]n]nFw Ccp¼v, 4.10 ]n]nFw kn¦v, 0.011 iXam\w aáojyw, 0.098 iXam\w ImÕyw, 0.663 t^mkv^dkv Chbpw ]men ImWs¸Sp¶p.

Friday, 15 November 2013

ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.
തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
  • നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
  • വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
  • പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.
പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.
നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.
Source: മലയാളം വിക്കിപീഡിയ
കടപ്പാട്: മിനി ടീച്ചർ

Wednesday, 12 June 2013

MILK Product

BtcmKy¯n\pw DuÀPkzeXbv¡pw an¡v th

kvanX sP. eqt¡mkv, A¿t´mÄ, XriqÀ

]m ]pfn¸n¨v X¿mdm¡p¶ ssXcv, tbmKÀ«v, Nokv F¶o DXv]¶§tfmsSm¸w, Dt]mXv]¶ambn e`n¡p¶ Cfw ]¨\ndapÅ {ZmhIamWv th. ]mev, kn{Sn¡v BknUv D]tbmKn¨p]ncn¨v OW, C³Uy³ Nokv F¶dnbs¸Sp¶ ]\oÀ F¶nh X¿mdm¡pt¼mÄ e`n¡p¶ Dt]mXv]¶s¯bpw th F¶p hnfn¡p¶p. {Ko¡v ^nknjy³amÀ Cu {ZmhIs¯ ""kuJyZmbI Pew'' (loenwKv hm«À) F¶p hnfn¡p¶p.

thbpsS LS\ AXn\mbn XncsªSp¯ ]mensâ KpW\nehmca\pkcn¨pw X¿mdm¡m³ kzoIcn¨ coXn A\pkcn¨pw hyXymks¸«ncn¡pw. s]mXpsh ]dªm thbn emIvtSmkv, an\dÂkv, sshäan³kv, th t{]m«o³kv F¶nh A[nIambn AS§nbncn¡p¶p. AXmbXv ]men AenªpInS¡p¶ FÃm LSI§fpw thbn AS§nbncn¡p¶p. CXn Gähpw {][m\s¸«Xv th t{]m«o\mWv. thbnepÅ t{]m«o³, "^mÌv t{]m«o³' F¶mWdnbs¸Sp¶Xv. th t{]m«o\n \mev {][m\ t{]m«o\pIÄ AS§nbncn¡p¶p. 65 iXam\w _nämemIvtSmt¥m_pen³, 25 iXam\w BÂ^m emIvSmÂ_pan³, F«p iXam\w kodw BÂ_pan³, cWvSp iXam\¯n Xmsg CayqtWm t¥m_pen³ (1) thsb AXnsâ A¾Xbv¡\pkcn¨v cWvSmbn Xncn¨ncn¡p¶p. BknUv th (<5.1 ]n F¨v)bpw kzoäv th (>5.6 ]n F¨v)bpw CXv s]mSncq]¯nemWv kq£n¡p¶Xv.

km[mcWbmbn BknUv th, tImt«Pv, Nokn \n¶pw kzoäv th sd\äv D]tbmKn¨v ]ncn¨ ]men \n¶pw Nokv \nÀ½n¡pt¼mgpw (kznkv, sNÍmÀ) Dt]mXv]¶ambn e`n¡p¶p. thbn ImWs¸Sp¶ an\dÂkv tkmUnbw, s]m«mkyw, t¢mdn³, ImÂkyw, aáojyw, t^mkv^dkv F¶nhbmWv. thbpsS ]¨\nd¯n\p ImcWw AXneS§nbncn¡p¶ ssdt¼m^vtfhn³ (Vit B2) F¶ sshäan\mWv (1.7 mg/A). (2) kzoäv thsb At]£n¨v BknUv thbn an\dÂkv ([mXp¡Ä) A[nIambn AS§nbncn¡p¶p. CXn\pImcWw A¾m´co£¯n sImtfmbnU cq]¯nepÅ ImÂkyw tIknt\äv hnLSn¨v ImÂkyw thbn Aenªp InS¡p¶Xn\memWv.

thbn taÂ]dª LSI§Ä AS§nbn«psWvS¦nepw t{]m«o\nsâ D¯a t{kmXkmbmWv thIW¡m¡s¸Sp¶Xv. ImcWw thbn Ahiy Aaot\m BknUpw {_m©vUv sNbn³ Aant\m BknUpw (BCAA) A[nIambn ImWs¸Sp¶p. AXn\m lrt{ZmK¯n\pw Im³kdn\pw DÅ km[yXIÄ Ipdbv¡m³ th D]Icn¡p¶p. (3) thbnse {][m\ {_m©vUv sNbn³ Aaot\m BknUmb eyqkn³ t{]m«o³ kwivtfj\w XpS§nhbv¡p¶Xn {][m\ ]¦p hln¡p¶p. AXpt]mse Xs¶ thbnse knÌo³ F¶ Aaot\m BknUv Im³kdn \n¶pw icocs¯ kwc£n¡p¶ Bân HmIvknUâmb ¥q«mXtbmWnsâ kwtÇ jWw hÀ²n¸n¡p¶p. (4) CXpt]mse Xs¶ tht{]m«o³ t]inIfpsS hnIk\¯n\pw hfÀ ¨bv¡pw AXyp¯aamsW¶v ]T\§Ä sXfnbn¡p¶p. (5) Im³kdns\Xncmbn am{Xaà IpSÂ, IcÄ, InUv\n F¶o B´cmhbh§fpsS {]hÀ¯\s¯ kpKaam¡m³ th klmbn¡p¶p. thbnse emIvSn¡v BknUv (Nokv th) IpSense s]cnÌmenknkns\ Dt¯Pn¸n¡p¶p. am{Xaà Cu A¾m´co£w tcmKapWvSm¡p¶ A\mhiy_mIväocnbbpsS km¶n²ys¯ XSbpIbpw, BhiyapÅ _mIväocnbsb hfcm³ klmbn¡pIbpw sN¿p¶p. A§s\ IpSense kzm`mhnI _mIväocnbsb ]p\ÀPohn¸n¡p¶XneqsS Zl\w sa¨s¸«Xm¡p¶p. Zl\hyhØbpambn _Ôs¸«v ]e tcmK§Ä¡pw ImcWw Cu kzm`mhnI _mIväocnbbpsS A`mhamWv. IcÄ kw_Ôamb XIcmdpIsf \o¡m\pw hnjmwiw \nÀ½mÀP\w sN¿p¶Xn\pw th ^e{]ZamWv. ImcWw hnjmwiw Ipdbv¡m³ klmbn¡p¶ ¥q«mXtbmWnsâ Afhns\ th hÀ²n¸n¡p¶p.

th km[mcWbmbn Pemwiw Ipd¨v (sat{¼³ ^nÂt{Sj³ hgn) kvt{] ss{U sNbvXm s]mSn cq]¯n kq£n¡mw. thbn \n¶pw thÀXncns¨Spt¡WvS LSI§Ä¡\pkcn¨v dnthgvkv Hmkvtamkokv, AÂ{Sm^nÂt{Sj³, \mt\m^nÂt{Sj³, ssat{Im^nÂt{Sj³ F¶nhbn GsX¦nepw XncsªSp¡mw. km[mcWbmbn aq¶p Xc¯nemWv th s]mSncq]¯n e`yambn«pÅXv. th t{]m«o³ tIm¬k³t{Säv, tht{]m«o³ sFtkmteäv, tht{]m«o³ sslt{Smfntkäv. th t{]m«o³ tIm¬k³t{Sän 75 iXam\w t{]m«o³ AS§nbncn¡p¶p. th t{]m«o³ sFskteän 90 iXam\w t{]m«o\mWpÅXv. th t{]m«o³ sslt{Smfntkäv `mKnIambn Zln¸n¨Xpw AeÀPn km[yX IpdhpÅXpambXn\m hne IqSpXepamWv.

thbpsS KpW§Ä

* Im³kdn\pw \oÀho¡¯n\pw D¯aw.

* t]inhnIk\¯n\pw hfÀ¨bv¡pw aknÂ_n tUgvkv th Blmc{Ia¯n ]Xnhmbn DÄs¸Sp¯nbncn¡p¶p.

* ZpÀtaZkv Ipdbv¡p¶Xn\pw ZpÀtaZkv aqeapÅ tcmK§Ä NnInÕn¡m\pw D¯aw.

* _n. Fw. BÀ Iq«m³ klmbn¡p¶p.

* t]inIÄ¡pÅ £Xw \nI¯m³ klmbn¡p¶p.

* ]mepXv]¶§Ä, t]mjI]m\ob§Ä, Im^v an¡v dns¹bvkÀ, C³Ìâv ^pUv F¶nhbn hym]Iambn D]tbmKn¡p¶p.

* ]g§Ä, ]¨¡dnIÄ, ]m\ob§Ä F¶nhsb emIvtSms^Àsaâv sN¿m³ th D]tbmKn¡mw.

th t{]m«o³ BÀ¡mWv D¯aw?

* sIm¨pIq«nIÄ {]tXyIn¨v ]mense tIkn F¶ t{]m«ot\mSv AeÀPnbpÅhÀ¡v.

* icoc `mcw Ipdbv¡m³ {ian¡pIbpw AXn\mbn NnInÕn¡pIbpw sN¿p¶hÀ

* kkymlmcw Ign¡p¶hÀ.

* t]inhnIk\¯n\mbn hymbmaw sN¿p¶hÀ, t_mUn _nÂtUgvkv.

* 50 hbkv Ignªpw tPmenbn XpScpIbpw hn{iaw IpdhpÅhcpw.

* AXveänIv aÕc§Ä amc¯¬ Hm«aÕcw F¶nhbv¡v ]cnioe\w t\Sp¶hÀ.

BZyIme§fn Hcp ]mgvhkvXphmbn IW¡m¡nbncp¶ th C¶v Hcp t]mjIambn F®s¸«ncn¡p¶p. thbpsS t]mjI§sf Ipdn¨pÅ ]T\¯nsâ shfn¨¯n hntZicmPy§fn th DXv]¶w hym]Iambn It¼mf¯n e`yamWv. aknÂsS¡v, akn t»kv, ssUsaXäkv, sa{SnIvkv ss\t{Sm F¶nh th s]mSncq]¯n It¼mfw sN¿p¶ Nne hntZi I¼\nIfmWv. C³UybnÂ, UÂlnbnse alm³ t{]m«o³kv th s]mSncq]¯n \nÀ½n¨v hn¡p¶pWvSv. thbnse t]mjIKpWs¯¡pdn¨pÅ Xncn¨dnhv IqSpX ]T\§Ä¡pw km[mcW¡mÀ¡v e`yamb hn[¯n DXv]¶§Ä e`yam¡p¶Xn\pw `mhnbn hgnsXfn¡pw. 

നാടന്‍പൈക്കിടാങ്ങള്‍

aebmfnbv¡p kp]cnNnXamb sh¨qÀ apXÂ sNdphÅn, ImkÀtKmUv, ae\mSv KnU, KnÀ, IrjvWhmen, Im¦bw, c¯n, Pmhcn , Jnemcn F¶o C\§fnembn BsI 40 C´y³ ]ip¡Ä ChnsSbpWvSv.

sslsSIv Ubdn^mapIfpsS Cu bpK¯n tImgnt¡mSn\Sp¯v DtÅycnbn CXm Hcp X\n \mS³Ubdn. ]¯pw Ccp]Xpw enäÀ ]m Xcp¶ hntZiP\pÊpIÄ¡p ]Icw ChnsSbpÅXv ]camh[n 2þ3 enäÀ In«p¶ \mS³ P\pÊpIÄ. ^m\pw ayqkn¡psams¡bpÅ sXmgp¯pIÄ¡p ]Icw ChnSps¯ ]ip¡Ä ac¯Wen hn{in¡p¶p. b{´¡dhbv¡p ]Icw ChnsS \S¡p¶Xv ]c¼cmKX ssI¡dh. Nm¡n\p Bbncw cq]bntesd hnebpÅ Xoäbv¡p ]Icw Chbv¡p \ÂIp¶Xv sXmSnbnse ]pÃpw ssht¡mepw. CsXms¡bmsW¦nepw ChnsS \n¶p In«p¶Xv PeXpeyamb ]meÃ; sImgpt¸dnb,cpNntbdnb, Huj[KpWtadnb £ocamWXv. AXpsImWvSpXs¶ \Kc¯nse D¶XPohnXt{iWnbn s]«hÀ enädn\v 130 cq] \nc¡n CXp hm§p¶p. cWvSp enäÀ \mS³ ]menÂ\n¶pw ]¯p enäÀ k¦cC\w ]mensâ BZmbamWv In«p¶sX¶p Npcp¡w. am{Xaà ]men\p In«p¶ hne Xo䡼\n¡mÀ Ihcp¶panÃ.

enädn\p 130 cq]sb¶Xv AXncpIS¶ AhImihmZambn IcpXp¶hÀ AdnbpIþ tImgnt¡ms« Fesaâkv ssPthmXv]¶ imebnse Hcp enäÀ ]mensâ hnebmWnXv. C{Xbpw hnebpWvSmbn«pw Bhiy¡mtcdnhcp¶ ssPh]m ChnsS F¯n¡p¶Xv Imat[\p ^man \n¶mWv. \mS³ C\§sf am{Xw hfÀ¯n, Ir{XnaImen¯oä \ÂImsX DXv]mZn¸n¡p¶XpsImWvSmWv ssPh]men\v C{Xtbsd hne CuSm¡p¶sX¶v DSabmb _meIrjvW³ ]dbp¶p. \mS³ ]ip¡fpsS ]menÂ\n¶pÅ Hcp enäÀ sh® 1600 cq]bv¡pw s\¿v 2000 cq]bv¡pamWv ChnsS hn]W\w sN¿s¸Sp¶Xv. IdhbpÅ Ggp ]ip¡fn \n¶mbn cmhnse ]¯p enäÀ ]memWv hn]W\¯n\p In«p¶sX¶p _meIrjv¬ NqWvSn¡m«n. _nkn\kn \n¶p Irjnbntebv¡p h¶ _meIrjvW³ \mS³ C\§fpsS km[yX {]tbmP\s¸Sp¯p¶Xn aäp IÀjIÀ¡v amXrIbmWv. C´ybnse hyXykvX C\w ImenhÀK§sf ImWm\m{Kln¡p¶hÀ Cu ho«ntebv¡p hcnI. Hcp ]t£ tIcf¯n asämcnS¯pw ImWm\mhm¯ C\§Ä DÄs¸sS ]t¯mfw P\pÊpIsfbmWv cmPy¯nsâ hnhn[ `mK§fn \n¶vmbn Ct±l¯nsâ tiJc¯nse¯nbn«pÅXv. aebmfnbv¡p kp]cnNnXamb sh¨qÀ apX sNdphÅn, ImkÀtKmUv, ae\mSv KnU, KnÀ, IrjvWhmen, Im¦bw, c¯n, Pmhcn , Jnemcn F¶o C\§fnembn BsI 40 C´y³ ]ip¡Ä ChnsSbpWvSv. \mS³ ]ip¡fnse dmWnbmb I]nebmWv C¡q«¯n Xmcw. I]nealÀjn hfÀ¯nbncp¶sX¶p IcpXs¸Sp¶ Cu ]iphnsâ ]men\v Huj[KpWw XmcXtay\ IqSpXemWt{X. cmPy¯nsâ ]e `mK§fn \n¶p sImWvSphcp¶hbn Gähpw \ÃXns\ am{Xw \ne\ndp¯p¶ coXnbmWv Ct±lw kzoIcn¨ncn¡p¶Xv. {]IrXntbmSv CW§n Pohn¡p¶ Cu \mS³ C\§sf cm{Xnbpw ]Iepw ]pcbnS¯n Xs¶ sI«nbnSpIbmWv ]Xnhv. IdhbpÅhtbbpw {]khaSp¯htbbpw am{Xta cm{Xnbn sXmgp¯nsâ kwc£W¯nem¡mdpÅq. aäpÅhsbÃmw agbpw shbneptaämWv ChnsS hfcp¶Xv. \qdphÀj¯ntesd ]g¡w AhImis¸Sp¶ sXmgp¯mWv {]uUKw`ocamb Cu XdhmSnsâ ap¼nepÅXv. XeapdIfmbn Cu hoSnsâ sFizcyambncp¶ ]iphfÀ¯Â AXnâ X\nabn XpScm\pÅ {ia¯nemWv _meIrjv³. AXpsImWvSpXs¶ ]mc¼cy ssienbnepÅ C\§fpw ]cn]me\coXnIfpamWv Ct±lw ChnsS kzoIcn¨ncn¡¶Xv. Xsâ ]¡epff Hmtcm ]iphnsâbpw khntijXIÄ hnhcn¡p¶Xn\v _meIrjvW\pw aI³ A£bpw Gsd XmXv]cyw ImWn¡p¶p. ae\mSv KnUbpw ImkÀtKmUpw cWvSn\amsW¶p ]dbp¶ ChÀ sh¨qÀ C\t¯¡mÄ Dbcw Ipdª ImkÀtKmUv ]ip¡fpsWvS¶pw AhImis¸Sp¶p.

CXn\Iw kwØm\¯v Gsd {]ikvXn t\Snb sh¨qÀ, sNdphÅn, ImkÀtKmUv C\§fpsS tPmSnIfmWv ChcpsS Hcp k¼mZyw. F¶m Imat[\p ^mwkns\ hyXykvXam¡p¶Xv tIcf¯n Hcp ]t£ aämÀ¡pw ImWm¯ IrjvWhmen t]mepÅ C\§fpsS km¶n[yambncn¡pw. IÀWmSIbnse IrjvWm\ZnbpsS hrãn{]tZi§fn ImWs¸Sp¶ A]qÀh C\amWnsX¶v _meIrjvW³ AhImis¸Sp¶p. C´ybnse AwKoIcn¡s¸« Bdp X\Xp P\pÊpIfn H¶mWnXv. XqshÅ \ndapÅ ChbpsS N´w H¶p thsd Xs¶. Imat[\p ^mwknse IrjvWhmen tPmSnbpsS t]cv {it²bamWvþ cma\pw koXbpw. IÀWmSI¯nse Xs¶ lq»n , _nPm¸qÀ {]tZi§fn ImWs¸Sp¶ Pmhmcn, _oPm¸qÀþ tkmfm¸qÀ PnÃIfn ImWs¸Sp¶ Jnemcn, cmPØmsâ ]Snªmd³ taJebn ImWs¸Sp¶ cm¯n , KpPdm¯n \n¶pÅ {]ikvX C\amb KnÀ F¶nhbpw _meIrjvWsâ k¼mZys¯ Aaqeyam¡p¶p. hfsctbsd ]Whpw DuÀPhpw sNehgn¨mWv Cubn\§sf IsWvS¯n \m«nse¯n¨sX¶p Ct±lw ]dªp. \mS³ C\§tfmSpÅ XmXv]cyw aqew hnhn[ kwØm\§fnse GPâpamcpsS klmbt¯msS ]pXnb C\§Ä¡mbpÅ At\zjWw XpScpIbmWv Ct±lw. IÀWmSI¯nse awKem]pcw, jntamK,IpwX PnÃIfn ImWs¸Sp¶ ae\mSv KnU tIcf¯ntebv¡v [mcmfambn F¯p¶psWvS¶v At±lw A`n{]mbs¸«p. ae\mSv KnUbpw Xangv \m«n \n¶pÅ Im¦bw ImenIfpw Ct±l¯n\p kz´ambpWvSv. hWvSn hen¡m\pw Dghn\psams¡ Im¦bw ImfIÄ {]ikvXamWtÃm. CutdmUv, Un³Un¡Â, tImb¼¯qÀ PnÃIfn Im¦bw ImenIÄ e`yamWv. 

amWnIyw F¶ t]cn«p Xm³ hfÀ¯p¶ sh¨qÀ C\w ]iphmWv temI¯nse Gähpw Dbcw Ipdª ]ipsh¶p (63 sk.an) Ct±lw AhImis¸Sp¶p. Kn¶kv _p¡n Øm\w t\Snb Ubm\ F¶ sh¨qÀ ]iphn\v 76 sk.an DbcapWvSmbncps¶¶v _meIrjvW³ NqWvSn¡m«n. temI¯nse Gähpw Dbcw Ipdª aqcn Xsâ sXmSnbn \n¡p¶ F¬]Xp skânaoäÀ am{Xw DbcapÅ ]{IphmsW¶pw Ct±lw ]dªp. ]t¯mfw P\pÊpIsf hm§n¡q«nb Ct±lw Gähpw IqSpX hne \ÂtIWvSnh¶Xv sh¨qcn\mbncp¶p. F¶m CXv sh¨qcn\v In«nb {_m³Uv CtaPv aqew am{XamsW¶mWv _meIrjvWsâ A`n{]mbw. \mS³ ]ip¡sf hfÀ¯m³ Ht«sd t]À Xbmdmhpt¼mgpw ChbpsS ImfIsf AhKWn¡p¶hÀ¡nSbn _meIrjvW³ hyXykvX\mWv. Xm³ kwc£n¡p¶ C\§fpsSsbÃmw ImfIsf hfÀ¯n IeÀ¸nÃm¯ hwihÀ[\ Dd¸m¡m\pw At±lw ]cn{ian¡p¶p. BsI Ggp ImfIfmWv Ct¸mÄ ChnSpÅXv. Ir{Xna _oPm[m\¯n\p ]Icw kzm`mhnI CWtNcen\p {]m[m\yw \ÂIp¶Xpw Imat[\p ^mansâ khntijXbmWv.

hnimeamb sXmSnbn hfcp¶ \mS³ ]ip¡fpsS NmWIhpw aq{Xhpw D]tbmKs¸Sp¯n kotdm _Päv Irjnbpw _meIrjvW³ \S¯nhcp¶p. Imt_Pv, tImfn^vfhÀ, Imcäv, {_t¡mfn, kv]n\m¨v, _o³kv, shWvS XpS§n kztZinbpw ]ctZinbpamb Ht«sd ]¨¡dnIÄ ChnsS kotdm _Päv k{¼Zmb¯n hfcp¶pWvSv. Btd¡À ]pcbnS¯n\p ssPhkÀ«n^nt¡j³ DÅXn\m ChnsS\n¶pÅ hmg¡pebpw Cf\ocpw ]¨¡dnbpsams¡ ssPhDXv]¶§fmbn hn¡m\mhp¶p.

IqSpX hnhc§Ä¡v: 9633228088.