Wednesday, 13 March 2013

പശുക്കളെ എങ്ങനെ വളര്‍ത്താം?



പണ്ടൊക്കെ ഒരു രാജ്യത്തിന്റെ സമ്പല്‍സമൃദ്ധി ആ രാജ്യത്തെ ഗോസമൃദ്ധിയെ ആശ്രയിച്ചായിരുന്നു. ഏക്കറുകളുടെ വിസ്തൃതി അവകാശപ്പെടാനുണ്ടായിരുന്ന നമ്മുടെയൊക്കെ തറവാടുകളില്‍ ഇവ സുലഭമായിരുന്നുതാനും. ആ വിസ്തൃതിയില്‍ നെറ്റിയില്‍ വെളുത്ത പൊട്ടുമായി പൈക്കിടാങ്ങള്‍ കുസൃതികള്‍ കാട്ടി ഓടിനടന്നു. അവയുടെ 'ഇമ്പാ....' വിളികള്‍ അമ്മമാര്‍ക്കു മാത്രമല്ല, കുഞ്ഞുങ്ങള്‍ക്കും കാതുകളില്‍ സംഗീതവിരുന്നായി.

ആ കുസൃതിക്കുരുന്നുകളെ കാട്ടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ 'പാപ്പം' വാരിക്കൊടുത്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക് തൊടികളുടെ വിസ്തൃതി അന്യമായി. നമ്മള്‍ അഞ്ചുസെന്റുകാരും പത്തുസെന്റുകാരുമായി മാറി. അതോടൊപ്പം നമുക്കന്യമായത് നമ്മുടെ പച്ചപ്പും പൈക്കിടാങ്ങളും! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാല്യമാകട്ടെ, 'ടെഡ്ഡി ബിയറു'കളിലൂടെയും 'മിക്കി മൗസ്' ചാനലുകളിലൂടെയും ആഹാരം കഴിക്കുന്നു. ഇന്നിപ്പോള്‍ കേരളം കണികണ്ടുണരുന്ന നന്മ അങ്ങു ദൂരെ മോഡിയുടെ നാട്ടില്‍ നിന്നുവരുന്ന പാല്‍പ്പൊടി കലക്കിയ നന്മ മാത്രം.

ക്ഷീരകര്‍ഷകരെ കാണാന്‍ നാം ചുരം കയറേണ്ടിവരുന്നു. സുഭാഷ് പലേക്കറിന്റെ 'കൃഷിരീതി'കള്‍ അനുകരിക്കണമെങ്കില്‍ നമുക്ക് പശുവിനെ വളര്‍ത്തിയേ പറ്റൂ. പക്ഷേ, ഈ നഗരത്തില്‍ നമ്മുടെ പത്തുസെന്റില്‍ എങ്ങനെയാണ് നാം പശുവിനെ വളര്‍ത്തുക? അയല്‍പക്കക്കാരന്റെ ശാപങ്ങളേറ്റുവാങ്ങാന്‍വേണ്ടി മാത്രം നാം ഇതിന് തുനിയുമോ? പച്ചക്കറി കൃഷി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന ഭരണവര്‍ഗംപോലും ഇതിനൊരുത്തരം തരുവാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. പശുവളര്‍ത്തലിനെക്കുറിച്ച് വാചാലനാകുവാനൊരു കാരണമുണ്ട്. എന്റെ മുന്നിലിരിക്കുന്നത് 1872-ല്‍ മലബാറിലെ ജനതയ്ക്കുവേണ്ടി പശുവളര്‍ത്തലിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഒരു പരസ്യമാണ്. പരസ്യങ്ങളിലെ ഭാഷാപ്രയോഗമാണ് കൂടുതല്‍ രസകരം. അതിങ്ങനെ:

പശുക്കളെ തീറ്റുന്നതിനെക്കുറിച്ച്

''ഇന്ത്യയിലുള്ള പശുക്കുട്ടികള്‍, അവരുടെ തള്ളകളുടെ പാല്‍ നെയ്യുണ്ടാക്കുവാന്‍വേണ്ടി എടുത്തുപോകുന്നതുകൊണ്ട് എപ്പോഴും മെലിഞ്ഞ സ്ഥിതിയിലാകുന്നു. പശു പാല്‍ കൊടുക്കാത്തതുകൊണ്ട് ഒരു പശുക്കുട്ടിയെ തടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് സാധാരണയായി വിചാരിച്ചിരിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ പശുക്കുട്ടി പുഷ്ടിവെക്കുവാന്‍വേണ്ടി പാല്‍ എത്രയും വിശേഷമായിട്ടുള്ള ഒരു ഭക്ഷണമാണ്. ഒരു പശുക്കുട്ടിയെ വളര്‍ത്തേണ്ടതിനുവേണ്ടി ചില സമയം പുല്ല് പുഴുങ്ങി അതിന്റെ വെള്ളം കൊടുത്തുവരാറുണ്ട്.

പാല്‍ കൂടാതെ പശുക്കുട്ടികളെ തടിപ്പിക്കാന്‍ താഴെ പറഞ്ഞിട്ടുള്ളത് സമ്മതിക്കപ്പെട്ട ഒരമേരിക്കന്‍ ചട്ടമാകുന്നു. ആദ്യം രണ്ടാഴ്ച വരേക്കും പുഴുങ്ങിയ പിണ്ണാക്ക്, വെല്ലം, പാല്‍പ്പാട ഇതാണ് കൊടുക്കേണ്ടതും. അതിന് ശേഷംപൊടിയരി അല്ലെങ്കില്‍ പരിപ്പുകൂടി കൊടുക്കാം. പാല്‍പ്പാട ഒന്നിച്ച് കൂട്ടുന്നതിനു മുമ്പായിട്ട് പിണ്ണാക്ക് പുഴുങ്ങേണ്ടതാകുന്നു. വെല്ലം അപ്പോള്‍ത്തന്നെ പാലോടുകൂടി ചേര്‍ക്കയും ഇതെല്ലാം ചൂടോടുകൂടി കൊടുക്കേണ്ടതുമാകുന്നു.

ഒരു പശുക്കുട്ടിക്ക് ഒരു മേശക്കുഴിയില്‍ (ഇത് പണ്ടുകാലത്തെ ഒരളവാണ്) പുഴുങ്ങിയ പിണ്ണാക്ക് അത്രതന്നെ വെല്ലവും പാല്‍പ്പാടയോടെ ചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി മൂന്നുനേരമായിട്ട് ഒരു ദിവസത്തില്‍ കൊടുക്കേണ്ടതാകുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞതിന്റെശേഷം മേല്പറഞ്ഞ ഓരോ സാധനം കുറേശ്ശെ അധികമായി ചേര്‍ക്കുകയും പത്തുദിവസം കഴിഞ്ഞേപ്പിന്നെ ഓരോരോ ദിവസം കൊടുക്കുന്ന തീറ്റിക്ക് ഓരോ കുഴിയില്‍ വെല്ലവും അത്രത്തോളം പിണ്ണാക്കും കൊടുക്കുകയും ചെയ്യാം. മൂന്നാമത്തെ ആഴ്ചയുടെ ആരംഭത്തില്‍ ഒരു കുഴിയില്‍ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും ഓരോരോ സമയത്തെ തീറ്റയില്‍ ചേര്‍ക്കയും വേണം.

എന്നാല്‍ ഇങ്ങനെയുള്ള പൊടിയും പുഴുങ്ങി ചേര്‍ക്കേണ്ടതാകുന്നു. ഇതില്‍ പാല്‍പ്പാട ചേര്‍ത്തിട്ട് കൊടുക്കുന്നതായാല്‍ അഞ്ച് ആഴ്ചയുടെ ഇടയില്‍ വിശേഷമായിട്ടുള്ള പുഷ്ടിയോടുകൂടി പശുക്കുട്ടി ഇരിക്കയും ചെയ്യും. ഇതിലേക്കുണ്ടായിവരുന്ന ചെലവ് കിട്ടിയിട്ടുള്ള പാലുകൊണ്ടും ഉണ്ടാക്കിയ നെയ്യുടെ വിലയ്ക്കും എത്രയും ചുരുക്കമായിട്ടുള്ളത് ആയിരിക്കും.

ഇതിലേക്ക് വെല്ലം ഒരു പുതുതായിട്ടുള്ള തീനാണെന്നു വിചാരിക്കാം. എന്നാല്‍ ആയതിന്റെ താത്പര്യം മനസ്സിലാക്കിയാല്‍ മുഖ്യമായിട്ടുള്ളൊരു തീനാണെന്നു കാണുകയും ചെയ്യാം. ആയതെത്രയും അലിക്കാകുന്നതും പശുക്കുട്ടികള്‍ക്ക് അനുരൂപമായി വരുന്നതുമാകുന്നു.

കഞ്ഞിപ്പശയുള്ള ഭക്ഷണം പശുക്കുട്ടികള്‍ക്ക് അനുരൂപമായിരിക്കുന്നതിന് മുമ്പേ പഞ്ചസാരയായി വരുന്നതാണെന്ന് ലഭിശ്ശ എന്നാളുടെ അഭിപ്രായം. പഞ്ചസാര രക്തത്തോടെ ഉടനെ ചേരുന്നതും തണുപ്പുള്ള പ്രദേശങ്ങളില്‍ ശരീരത്തിന് ചൂട് കൊടുക്കുവാന്‍ വിശേഷമായിട്ടുള്ളതുമാണ്. ആയത് വെണ്ണയുണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തുന്ന പാലിന്റെ ഗുണത്തിന് തുല്യമായിരിക്കുന്നതാകുന്നു. പിണ്ണാക്ക് ശരീരത്തിന് ബലത്തെ കൊടുക്കുന്ന ഒരു ഭക്ഷണവും. അതില്‍പ്പെട്ടിട്ടുള്ളത് എളുപ്പത്തില്‍ അഴഞ്ഞുപോകുന്നതും ഭക്ഷണത്തിനു തുല്യമായിട്ടുള്ളതുമാണ്. സ്വര്‍ഗ എന്ന കൃഷിയുണ്ടാക്കുന്ന സ്ഥലത്തെ അതുകൊണ്ട് വിശേഷമായ വെല്ലമുണ്ടാക്കുകയും ചെയ്യാം.
മേല്പറഞ്ഞതിന്റെ സാരം

''ഒന്നാമത്തെയാഴ്ച ഒരു മേശക്കുഴിയില്‍ പിണ്ണാക്കും അത്രതന്നെ വെല്ലവും പാല്‍പാടയോടുചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി ഒരു ദിവസം മൂന്നുനേരമായിട്ട് കൊടുക്കണം. രണ്ടാമത്തെ ആഴ്ച പത്തുദിവസം പിണ്ണാക്കും വെല്ലവും കുറേശ്ശെ അധികമായി ചേര്‍ത്ത് പിന്നെ പിണ്ണാക്കും വെല്ലവും പാല്‍പ്പാടയോടുകൂടി ഓരോ തീറ്റയും ഓരോ കുഴിയില്‍ കൊടുക്കണം. മൂന്നാമത്തെ ആഴ്ച ഒരു കുഴിയില്‍ പുഴുങ്ങിയ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും പിണ്ണാക്കും വെല്ലവും ചേര്‍ത്ത് പാല്‍പ്പാടയോട് ചേര്‍ത്തിത്തന്നെ കൊടുക്കണം.''

പശുക്കള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരമൊരു പരസ്യത്തിന് വലിയ അര്‍ഥമൊന്നുമില്ലായിരിക്കാം.

എന്നാല്‍ പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ കാണിച്ച അതേ വ്യഗ്രതതന്നെ ഇത്തരം നിസ്സാരമെന്ന് തോന്നിപ്പിക്കാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലും ബ്രിട്ടീഷുകാര്‍ ശ്രദ്ധിച്ചിരുന്നു എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

നാടന്‍ വിത്തിന്റെ കാവലാള്‍





നാടന്‍ നെല്ലിനങ്ങളുടെ കലവറയായിരുന്നു വയനാട്. ചോറിനും പലഹാരത്തിനും ഔഷധത്തിനുമൊക്കെ യോജിച്ച 120-ഓളം നെല്ലിനങ്ങളാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവയില്‍ കുറേയെങ്കിലും ഇന്നും നിലനില്‍ക്കുന്നതിനു കാരണം പരമ്പരാഗതമായി നെല്ല് കൃഷിചെയ്യുന്ന ആദിവാസി ജനസമൂഹങ്ങളാണ്. കുറിച്യസമുദായത്തില്‍പ്പെട്ട ചെറുവയല്‍ രാമന്‍ 35 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു.

നെല്ല്, റാഗി, കന്നുകാലികള്‍ എന്നിവ കുറിച്യരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഭക്ഷണത്തിനും ആചാരത്തിനും നെല്ല് കൂടിയേ തീരൂ. ചെറുവയല്‍ രാമന്‍ മാനന്തവാടി ചെറുവയല്‍ സ്വദേശിയാണ്. തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്ന കുലങ്ങളില്‍പ്പെട്ട തലക്കര കുലത്തിന്റെ അംഗം. പത്താംവയസ്സില്‍ തുടങ്ങിയ കൃഷി, രാമന്‍ ഇന്നും തുടരുന്നു. കൃഷിപ്പണികള്‍ എല്ലാം ഇപ്പോഴും സ്വന്തമായിത്തന്നെയാണ് ചെയ്യുക.

ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. വിലപ്പെട്ട പാരമ്പര്യഗുണങ്ങളുടെ കലവറകളാണ് നാടന്‍ ഇനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചെറുവയല്‍ രാമന്‍ നാടന്‍ നെല്‍വിത്തുകളുടെ കാവലാളായി.

ഇന്ന് ഒന്നരയേക്കര്‍ വയലില്‍ 35 നാടന്‍ ഇനം നെല്ലുകള്‍ രാമന്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. പരമ്പരാഗതമായി നാലിനമാണ് രാമന്‍ കൃഷിചെയ്തിരുന്നത്. കുറേയെണ്ണം ഊരിലെ പ്രായമായവരുടെ പക്കല്‍നിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിക്കുന്നുണ്ട്. ആ വഴിക്കും കുറേ ഇനങ്ങള്‍ കിട്ടി. സമാന മനസ്‌കരായ ചിലര്‍ രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. വീട്ടിലെ ഭക്ഷണാവശ്യത്തിനു തൊണ്ടി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. മറ്റുള്ളവ വിത്താവശ്യത്തിനായി കൃഷിചെയ്യുന്നു. മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

സമ്പൂര്‍ണ ജൈവകൃഷിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. മൂന്നു പശുക്കളുള്ളതിനാല്‍ ആവശ്യത്തിന് ചാണകം കിട്ടും. കൂടാതെ ചാരവും ചവറും ലോഭമില്ലാതെ നെല്ലിനു നല്‍കുന്നു. രാസകൃഷിയല്ലാത്തതിനാല്‍ തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികള്‍ കൃഷിയിടത്തിലെ കീടങ്ങളെ തിന്നൊടുക്കും. കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികള്‍ നാട്ടിവെക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാര്‍ഗങ്ങള്‍. ജൈവവളങ്ങള്‍ കരുത്തുനല്‍കുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടനിനങ്ങള്‍ക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം.

നെല്‍വിത്തിന്റെ സംഭരണത്തില്‍ പരമ്പരാഗതരീതിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വര്‍ഷംവരെ മുളയ്ക്കല്‍ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില്‍ സൂക്ഷിക്കാനാവും.

വിത്തിനായുള്ള കൃഷിയാണ് ഏറെയെന്നതിനാല്‍ പ്രതിവര്‍ഷം 15,000 രൂപയോളം ഈയിനത്തില്‍ രാമന് ചെലവാകുന്നു. ഭക്ഷണാവശ്യത്തിനു വിളയിക്കുന്ന നെല്ല് വീട്ടുകാരെയും അതിഥികളെയും ഊട്ടാനേ തികയുകയുള്ളൂ. ഒരു കൃഷി മാത്രമാണ് വര്‍ഷത്തില്‍ ചെയ്യുക. നെല്‍കൃഷി പോയിട്ടുള്ള മൂന്നേക്കര്‍ ഭൂമിയില്‍ കാപ്പി, കുരുമുളക്, ചേന, ചേമ്പ്, വാഴ എന്നിവ കൃഷിചെയ്ത് രാമന്‍ ഈ നഷ്ടം നികത്താന്‍ ശ്രമിക്കുന്നു. ജൈവ അരിക്കും ജൈവ ഭക്ഷ്യഉത്പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ നെല്‍കൃഷി നിലനില്‍ക്കുമെന്നാണ് രാമന്റെ പ്രതീക്ഷ.

തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍





എന്താണ് 'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍?

നട്ട് പത്താംമാസം പൂക്കും. ഒന്നാംവര്‍ഷം ഒരു ചെടിക്കുചുറ്റും നാല്‍പ്പതോളം ചിമ്പുകള്‍ ഉണ്ടാകും. ഓരോ ചിമ്പിലും നാലു ശരം വീതം. ഓരോ ശരത്തിനും ആറടിനീളവും നിവരധി ഒട്ടുശരങ്ങളും നാല്‍പ്പതോളം കൊത്തും അറനൂറിലധികം ഏലക്കായ്കളും. ഇതൊക്കെയാണ് 'തിരുതാളി' ഏലച്ചെടിയുടെ സവിശേഷതകള്‍. ഇത് കണ്ടെത്തിയത് ഇടുക്കി ശാന്തമ്പാറ പേത്തൊട്ടി തിരുതാളിയില്‍ ടി.പി. ജോസഫ് എന്ന കര്‍ഷകനാണ്. സ്വാഭാവിക പരാഗണം വഴി ഉത്പാദിപ്പിച്ച ഈ മികച്ച ഇനത്തിന്റെ കൃഷിച്ചെലവും താരതമ്യേന കുറവാണ്. ഒന്നര വര്‍ഷം മതി ആദ്യ വിളവെടുപ്പിന്.

ഒരു ചെടിയില്‍ നിന്ന് രണ്ട് കിലോ ഉണക്കക്കായ് (10കിലോ പച്ചക്കായ്) ആദ്യവര്‍ഷം കിട്ടും. ഒന്നരമാസം കഴിഞ്ഞ് വീണ്ടും വിളവെടുക്കാം. രോഗശല്യവും താരതമ്യേന കുറവ്. വിശദവിവരങ്ങള്‍ക്ക് 04868 247161, 9946566820, 9605273151 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.

കാന്താരി വില മുന്നൂറ്..


കാന്താരി വില മുന്നൂറ്...!!!



വീട്ടുവളപ്പില്‍ വെള്ളവും വളവും നല്‍കാതെവളരുന്ന കാന്താരിമുളകിനെ അവഗണിച്ചവര്‍ അറിയാന്‍. കാന്താരി മുളകിന് കിലോയ്ക്ക് ഇപ്പോള്‍ മുന്നൂറ് രൂപ വിലയായി. വലിയ മുളക് വിറ്റാല്‍ കര്‍ഷകന് കിട്ടുക നാല്‍പ്പതോ അമ്പതോ രൂപയാണ്. എന്നാല്‍ നിറയെ കാന്താരി വെച്ചാല്‍ കര്‍ഷകന് ഏഴിരട്ടിയലധികം രൂപയാണ് ഇപ്പോള്‍ കിട്ടുന്നത്. വിപണിസാധ്യത മുന്നില്‍ക്കണ്ട് വയനാട്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൃഷിയിപ്പോള്‍ വ്യാപകമാവുകയാണ്.

നെന്മേനി പഞ്ചായത്തിലെ താളൂര്‍ പ്രദേശത്തെ ജിതേഷ് ബാബു എന്ന കര്‍ഷകന്‍ ഇപ്പോള്‍ ഇടവിളയായി പ്രധാനമായി കൃഷിചെയ്യുന്നത് കാന്താരിയാണ്. ഇദ്ദേഹത്തിന്റെ നാലേക്കര്‍ പാടത്ത് പകുതിയിലധികവും കാന്താരി നട്ടിരിക്കുകയാണ്. ചെലവ് കുറവും വിപണിസാധ്യത കൂടുതലുമാണ് ഇത്തരത്തില്‍ പുതിയ കൃഷിരീതിയിലേക്ക് തിരിയാന്‍ കാരണമെന്ന് ജിതേഷ് ബാബു പറയുന്നു. വയനാട്ടിലെ പലചരക്ക് കടകളില്‍ നല്ല ഡിമാന്റാണ് കാന്താരിക്കിപ്പോള്‍. വേണ്ടത്ര കിട്ടാത്തതിന്റെ പരിഭവം മാത്രമെ പലചരക്ക് കടക്കാര്‍ക്കുള്ളൂ. കൊച്ചിയിലാണ് കാന്താരിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത്. അഞ്ഞൂറ് രൂപയാണ് കൊച്ചിയിലെ വില. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിപണിസാധ്യത ഇത്ര കൂടിയതെന്നാണ് കര്‍ഷകരുടെ വിശ്വാസം.

ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന പച്ചക്കറി ഇനങ്ങളില്‍ ഒന്ന് ഇതാണെന്നും പലചരക്ക് കടക്കാര്‍ പറയുന്നു. മറ്റ് കൃഷികളെപ്പോലെ സ്ഥിരമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരികൃഷിക്ക് വേണ്ട. സ്വന്തം വീട്ടുവളപ്പില്‍ പോലും നട്ട്‌വളര്‍ത്താമെന്നതാണ് ഈ കൃഷിയുടെ മറ്റൊരു മെച്ചം. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിയുന്നതും.

ഇടവിളയായി കൃഷി ചെയ്യാമെന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്. വേനല്‍ക്കാലത്താണ് വിപണി വില പ്രധാനമായും ഉയരുന്നത്. പതിനഞ്ച്ദിവസത്തില്‍ ഒരു തവണ വിളവെടുക്കാന്‍ സാധിക്കും. അതായത് കാന്താരികൃഷി ചെയ്താല്‍ ഒരു വര്‍ഷം ഇരുപതിലധികം തവണ വിളവെടുത്ത് വില്പന നടത്താന്‍ കഴിയും.

മുന്‍വര്‍ഷങ്ങളിലും വില നാനൂറ് വരെ എത്തിയിരുന്നു. ഇത്തവണയും വില കൂടുകയാണ്. വിപണി സാധ്യതയറിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

കറവപ്പശുക്കളുടെ പരിചരണം


I¶pImenIÄ¡v th\¡me kwc£Ww

tUm. Fw. KwKm[c³\mbÀ

dn«. sU]yq«n UbdIvSÀ, arKkwc£WhIp¸v


th\¨qSv a\pjysc am{Xaà arK§tfbpw kmcambn _m[n¡p¶p. NqSnsâ B[nIyw ImcWw I¶pImenIfn Dev]mZ\£aX IpdbpIbpw ]mÂ, amwkw F¶nhbv¡p ZuÀe`yw t\cnSpIbpw sN¿pw. F¶p am{Xaà ITn\ NqSn\m ChbpsS acWhpw kw`hn¡mdpWvSv. £ocIÀjIÀ¡v Ch Xm§m\mhp¶XÃ.

A´co£ Dujvamhv IqSpt¼mÄ icocXm]\ne DbcpIbpw tImi§fnse Pew D]tbmKs¸Sp¯n icocw Poh³ \ne\nÀ¯pIbpw sN¿pt¼mÄ icoc¯n \nÀÖeoIcWw (Dehytration) kw`hn¡pIbpw tcmKmhØbnte¡v F¯pIbpw sN¿p¶p. hcWvS sXmen, Ipgnª I®pIÄ, aq¡v, tamW, I¬t]mf F¶nh hcfpI, NpWvSv \¡pI, aäpÅhsb Nhn«pIbpw Ip¯pIbpw sN¿pI, `mc¡pdhv, Xoä IpdbpI, timjn¨icocw, aq{X¯nsâ Afhv IpdbpI, Ne\aäpInS¡pI F¶nhbmWv {]ISamb e£W§Ä.
icoc¯n \n¶v \jvSs¸« Pew DS³Xs¶ \nÝnX Afhn XncnsI \ÂIpI F¶XmWv {]mYanI NnInÕ. CXn\v \nÀÖeoIcW iXam\w AdnbWw. cWvSp iXam\w km[mcWhpw ]Xn\mep iXam\hpw apIfnepw amcIhpamWv. F«p iXam\w apX kncIfn¡qSn CSIvt{Smsseäv emb\nIÄ XoÀ¨bmbpw Ip¯nhbv¡Ww. sXmen ({]tXyIn¨v Igp¯nteXv) cWvSphncepsImWvSv \pÅn hen¨p]nSn¡pI. Aev]kabw Ignªv ]nSn kmh[m\w hnSpI. sXmenbpsS aS¡v (NpcpÄ) \nhÀ¶p Ignbp¶ kabw sk¡³Un tcJs¸Sp¯Ww.

* 8 sk¡³Uv þ 10þ14 iXam\w Uo sslt{Uj³
* 6 sk¡³Uv þ 8þ10 iXam\w Uo sslt{Uj³
* 4 sk¡³Uv 6þ8 iXam\w Uo sslt{Uj³
* 2 sk¡³Uv 4þ6 iXam\w Uo sslt{Uj³

icoc`mcs¯ iXam\w sImWvSp KpWn¨v 100 sImWvSv lcn¨m F{X enäÀ shÅw ASnb´cambn sImSpt¡WvSsX¶dnbmw. DZmlcW¯n\v 100 In. {Kmw Xq¡apÅ Hcp arK¯n\v F«p iXam\w dehyration DsWvS¦n AXn\v DS³ 8 enäÀ shÅw sImSp¡Ww. (100 x 8 / 100 = 8 enäÀ) Poh³ \ne\nÀ¯phm\pÅ shÅhpw (Maintancence Water) CXpIqSmsX \ÂIWw. cWvSp sImWvSv In«nb D¯cs¯ hoWvSpw lcn¨m Cu Afhp IqSnIn«pw (AXmbXv 8 enäÀ / 2 = 4 enäÀ) sam¯w 12 enäÀ shÅw HcpZnhkw. CXv 4þ5 XhWIfmbn\ÂImw. CXv {i²m]qÀhw hmbn IqSntbm sÌmaIv Syq_v(Stomack Tube hbänte¡v t\cn«v emb\n F¯n¡p¶ Syq_v) hgn Hcp shädn\dn tUmIvSdpsS klmbt¯msStbm \ÂImw. 50 In. {Kmw `mcapÅ Hcp I¶pIp«nbpsS hbän Hcp kabw 8 enäÀ shÅw sImÅpw.
Hcp Znhkw thWvSp¶ shůnsâ AfhvþtlmÂÌn³{^oj³ (HF) 

* 5 amkw {]mbw þ 12 enäÀ
* 11/2 hbkv {]mbw þ 24 enäÀ
* 2 hbkv {]mbw þ 32 enäÀ
* Znhkw 15 enäÀ ]m Dev]mZn¸n¡p¶ ]ipþ60 enäÀ
* Znhkw 25 enäÀ ]m Dev]mZn¸n¡p¶ ]ipþ100 enäÀ
* Idh hänbh (KÀ`nWnIfpw)þ40 enäÀ
* Htcm enäÀ ]m DXv]mZ\¯n\v 4 enäÀ shÅw \ÂIWw.

Dehydration (\nÀÖeoIcWw) XSbp¶Xn\pÅ ehW an{inXhpw emb\nIfpw C¶v acp¶ptjm¸pIfn e`yamWv. Ch Xoäbntem shůntem IeÀ¯n sImSp¡mw. (Electrolytes)

* 2 {Kmw / 1 enäÀ shůn / 7þ14 Znhkw (Dev]mZ\£aXIq«phm³)
* 2 Sokv]q¬ / 5 In. {Kmw Xoä bn (7þ14 Znhkw (Dev]mZ\£aX Iq«phm³)
* 6 {Kmw/ 1 enäÀ shůn (2 aWn¡qÀ CShn«v ]I kab¯v)
* 6 Sokv]q¬ / 5 In. {Kmw Xoäbn (NqSns\ AXoPohn¡m³)

Dt±iw 250 In. {Kmw `mcapÅ Hcp ]iphn\v Npcp§nbXv 1 1/4In. {Kmw Xoäbpw 5 In. {Kmw hoXw ]¨¸pÃpw ssht¡mepw \ÂIWw. Hmtcm enäÀ ]men\pw 1 In. {Kmw hoXw Xoä A[nIw \ÂIWw. 6 amkw KÀ`nWnbmbm Hcp Intem{Kmw Xoä thtdbpw sImSp¡Ww. ]¨¸pÃv e`yX IpdhmsW¦n aos\® \ÂIp¶Xv \ÃXmWv.

sXmgp¯n\v thWvSpthmfw Imäpw shfn¨hpw e`yam¡pI. Npäpw XW ac§Ä \«p hfÀ¯pI, ta¡qcbv¡v Npcp§nbXv 10 ASnsb¦nepw Xdbn \n¶v s]m¡w DWvSmbncn¡pI. Hcp ]iphn\v 1.7 aoäÀ \ofhpw 1.2 aoäÀ hoXnbpw A\phZn¡pI. ip²amb shÅw thWvSpthmfw \ÂIpI, NmWIw, aq{Xw F¶o hnkÀPy§Ä bYmkabw amän IgpIn AWp\min\n IeÀ¯nb temj³ Xfn¡pI. ta¡pcbnepw Npänepw shÅw kvt{] sN¿pI, Chsb Znhkw ctWvSm aqt¶m XhW Ipfn¸n¡pI F¶nh AXymhiyambn sNt¿WvSp¶ Imcy§fmWv.

ssht¡m kzmZnjvShpw t]mjIKpWw Iq«phm\pw Ffp¸w Zln¡phm\pambn \nÝnX tXmXn bqdnb tNÀ¡p¶Xv \ÃXmWv. 100 enäÀ shůn 4 In. {Kmw bqdnb Aenbn¨v 100 In. {Kmw ssht¡men tNÀ¡mw. HmÀ¡pIþth\¡mekwc£Ww `£ykpc£ bv¡pw klmbIambncn¡pw. IqSpX hnhc§Ä¡v : 9947452708.

Camel in Kerala

H«IhfÀ¯Â: ]men\pw Sqdnk¯n\pw

tUm. tPm¬ Ipcphnf, XncphÃ

hntZinIfmb ImStbbpw Faphns\bpw hfÀ¯n hnPbn¨ tIcf¯n H«IhfÀ¯en\pw km²yXbntÃ? tNmZyw h¶Xv ImkÀtKm«p\n¶mWv. "DWvSv' F¶p Xs¶bmbncp¶p Fsâ adp]Sn. acp`qanbpsS ]p{X\msW¦nepw tIcf¯nepw H«I§Ä¡v AXnPoh\apsWvS¶mWv ]co£W§Ä sXfnbn¡p¶Xv.

Nne ^mapIfn SqdnÌpIÄ¡pthWvSn IpXncIsf hfÀ¯p¶Xpt]mse, I®qcnepw H«I§Ä hfÀ¯s¸Sp¶pWvSv. AhnSs¯ kÀ¡kv H«I§fpw {]ikvXamWtÃm. H«I¸m Hcp A£b\n[nbpw saUn¡Â and¡nfpamWv. H«I¸mensâbpw Cd¨nbpsSbpw khntijXIsf¸änbdnªm tIcf¯n IqSpX IÀjIÀ H«I§sf hfÀ¯m³ X¿mdmtb¡mw. hfÀ¶phcp¶ Sqdnk¯n\pw H«I§sf {]tbmP\s¸Sp¯mw.

a\pjycnse A½amcpsS ]mepambn Gähpw kmayapÅ ]memWv H«I¸mÂ. AXn\m a\pjycn Zl\¯n\v Gähpw tbmPn¨XmWnXv. sImgp¸nsâ A\p]mXhpw a[pchpw Ipdhpw. ]iphn³]menepÅXnt\¡mÄ aq¶p aS§v _n hnäan\pIfpw 10 aS§v Ccp¼pw IqSpXepÅXn\mepw CXv ]iphn³]men\\ptbmPyamb Hcp ]Ic¡mc\mWv. Aev]w tX\pw IqsS tNÀ¯v Ign¨m H«I¸m AXyp¯aamb BtcmKytSmWn¡mhpw. ]iphn³ ]men 4.5 iXam\w sImgp¸pÅt¸mÄ H«I¸men AXv shdpw cWvSpiXam\w am{Xw. A]qcnXsImgp¸mb ent\mse\nIv BknUmWXv; sImgp¸pIW§Ä sNdpXpamWv.

]iphn³]m 12 aWn¡qÀam{Xsa ]pd¯v ]ncnbmXncn¡bpÅp. F¶m H«I¸m 48 aWn¡qtdmfw tISmImsX km[mcW Xm]\nebn kq£n¡mw. ]iphn³]mens\¡mÄ ]¯paS§v iànbmWv _mIvSocnbsbbpw sshdkns\bpw sNdp¯p\nev¡m³ H«I¸men\pÅXv. shÅw kpe`ambnIn«pt¼mÄ ImÕyhpw aáojyhpw hÀ²n¨\nebn AXnepWvSmhpw. ]iphn³]men\v AeÀPnbpÅhÀ¡pw H«I¸m Bi¦bnÃmsX IpSn¡mw.

H«I¸m sFkv{Ioapw aäv Dev]¶§fpw

H«I¸m D]tbmKn¨v \mjW Iyma dnkÀ¨v skâÀ (_n¡m\nÀ) \S¯p¶ KthjW§Ä AXns\ Hcp A£b\n[nbm¡n¯oÀ¯ncn¡pIbmWv. H«I¸m sFkv{Ioapw Nokpw ^vtfthÀUp]mepw {]tXyI H«I¸m Im¸nbpw Nmbbpw AhÀ DWvSm¡n hn]Wnbnend¡n¡gnªp.

kuµcyhÀ²I hkvXp¡Ä

H«I¸men hnhn[Xcw kpKÔ{Zhy§Ä tNÀ¯v kuµcyhÀ²IhkvXp¡Ä \nÀ½n¡phm\pÅ KthjW§Ä NRCC bn \S¶psImWvSncn¡bmWv. sXmenbn NpfnhpIÄ hogmXncn¡m\pw Xz¡n\v Xnf¡w \ÂIm\papÅ Nne {IoapIÄ H«I¸m D]tbmKn¨v AhÀ \nÀ½n¨pIgnªp. ]mense et\menIv BknUmWv {]Xntcm[iàn \ÂIp¶Xv.

H«I¸m tNmt¢äv

H«I¸men \n¶v AXoh kzmZnjvSamb anÂIv tNmt¢äv \nÀ½n¡mw. A_pZm_nbnse "A¡bn³ IymaÂ^mw' \S¯p¶ "tNmt¢änb³ slms¢bnäWÀ' F¶ I¼\n H«I¸m tNmt¢äv \nÀ½n¨v amÀ¡änend¡n¡gnªp.

H«I¸mÂHcp "saUn¡Â and¡nÄ'

H«I¸m khntij tSmWn¡pXs¶bÃ, NnInÕmcwKs¯ AÛpXw IqSnbmsW¶mWv C³Uybnepw hntZi§fnepw \S¡p¶ ]T\§Ä sXfnbn¡p¶Xv.

{]tals¯ XSp¡p¶Xn\pw CÃmXm¡p¶Xn\papÅ H«I¸mensâ Ignhv _n¡m\ndnse Fkv. ]n. saUn¡Â tImfPnse Iyma sIbÀ B³Uv dnkÀ¨v skâÀ \S¯nb KthjW¯n sXfnbn¡s¸«p. C³kpen³t]msebpÅ Hcp t{]m«o³ LSIw (Hcpenädn 52 C³kpen³ bqWnäv) H«I¸menepsWvS¶v ]co£W§Ä sXfnbn¨p. Znhkhpw H«I¸m IpSn¡p¶ ssS¸v þ1 tcmKnIfpsS cà¯n 60 apX 70 iXam\w hsc C³kpen³ DWvSmIs¸Sp¶p.

H«I¸mepw aq{Xhpw AÛpX hntijkn²nIfpÅhbmsW¶ [mcW ]pcmX\Imew apXÂt¡ H«IwhfÀ¯pImcpsSbnSbnepw Ad_v P\kaql¯nepapWvSmbncp¶p. aq{XXSÊw amäm\pw apSnsImgn¨n XSbm\pw AhÀ¡v AXv Huj[ambncp¶p. at\mtcmK¯n\v H«I¸mepw Dephbpw. ImgvNiànbpw H«I¸m hÀ²n¸n¡pw. sswKnItijn Iq«m\pw H«I¸m acp¶v. AXv enhÀ tSmWn¡mWv. C©nbpw tX\pw Xmdmhnd¨nbpw Iq«n¡gn¨m hr¡IfpsS {]hÀ¯\w sa¨s¸Spw. AÀikn\v H«I¸mepw tamcpw AXyp¯aw. hbänse \ocn\v s]¬ H«I¯nsâ aq{Xhpw ]mepw Huj[w.

H«Ihpw Sqdnkhpw

s]¬ H«I§Ä Ip«nIsf ]pd¯phln¨mWv km[mcW \S¡mdpÅXv. H«I A½amcpsS ]pd¯v ImgvNIÄ IWvSncn¡p¶ H«I¡p«nIsf ImWp¶Xv SqdnÌpIÄ¡v ckIcambncn¡pw. H«I¡p«nIÄ A©mw hbkn {]mb]qÀ¯nbmIp¶p. 6þ7 hÀjw sImWvSv Ahbv¡v 500þ600 Intem{Kmw `mcw hbv¡p¶p. IÅnapÅns¨SnIÄ, th¸ne, Imc¡¡pcp, D¸v F¶nh `£Wambn\ÂIWw.

H«Ikhmcnbpw H«It¸mcpw H«IHm«{]ZÀi\§fpw sImWvSmWv H«I§sf Sqdnk¯n\v {]tbmP\s¸Sp¯p¶Xv. B¬ H«I§sfbmWv H«It¸mcn\pw H«IHm«¯n\pw KÄ^v \mSpIfn D]tbmKn¡p¶Xv. Hcp hbkmIpt¼mÄ B¬ H«I§Ä¡v aÕc§fn ]s¦Sp¡m\pÅ {]mbamIpw. IpXnchWvSnIÄ t]mse H«IhWvSnbm{Xbv¡pw Unam³ UpWvSmIpw. B\tbm«w amXncn H«IHm«hpw \S¯mw. t]mcm«hocyhpambn XesbSpt¸msS H«I§Ä hcnhcnbmbn \n¡p¶Xv SqdnÌpIÄ¡v ImgvNhncp¶mWv. Ad_v cmPy§fnset¸mse tIcf¯nepw H«IHm«aÕcw Hcp ImbnIhnt\mZambn amänsbSp¡mw. aÕc§Ä¡p ]pdsa skan\mdpIfpw H«I Ae¦mc {]ZÀi\hpw (B\¨ab{]ZÀi\w t]mse) CtXmsSm¸w \S¯mw. CXn\pthWvSn Iyma tdkv ¢ºpIÄ DWvSm¡Ww. H«Itcmaw X\ntbbpw B«n³tcmat¯mSptNÀ¯pw ImÀ]äv, k©nIÄ, Ae¦mchkvXp¡Ä F¶nh \nÀ½n¨mÂAXpw SqdnÌv BIÀjWamIpw.

H«I tdmÌpIÄ

H«Iamwk¯n sImgp¸nsâ Awiw IpdhmbXn\m H«I Cd¨n¡v, BtcmKyt_m[apÅ tIcf¯nse amwkmlmc{]nbcpsSbnSbn Unam³Up WvSmIpw. {]mbamb H«I§fpsS amwk¯n\v ISp¸w IqSpsa¦nepw sNdp H«I§fpsS Cd¨n t]m¯nd¨nt]msebmWv. KÄ^nepw kuZnbnepw CuPn]vXnepw kpUm\nepw {]nbapÅ H«Iamwk¯n\v s]cp¶mÄ kab¯v tIcf¯nepw hn]WnbpWvSv. 2005  FdWmIpf¯v Hcp Adhpimebn Iim¸n\p sImWvSph¶ H«I§sf HSphn Iim¸psN¿m³ km[n¡mª IY A¶p henb hmÀ¯bmbncp¶p. t¥m_ssetkjsâ Cu ]pXnb Ime¯v C\n H«I Cd¨n Bhiy¡mÀ¡pw SqdnÌpIÄ¡pw F¯n¨psImSp¡phm³ H«IhfÀ¯epImÀ¡v \nbaXSkapWvSmInsöp hnizkn¡mw.

^pÄH«I tdmÌv `mhnbn Atd_y³ \mSpIfnse¶t]mse tIcf¯nepw "^pUv ^mj³' Btb¡mw! ]¯phbkne[nIw {]mbanÃm¯ H«I¯nsâ hbän\pÅn BSpw, BSnsâ hbän tImgnbpw, tImgn¡pÅn ao\pw akmeIÄ ]pc«n XÅn¡bänbtijw Dcpfnbnen«v s]mcns¨Sp¡p¶XmWv "^pÄ H«ItdmÌv'. Bªqdp t]Às¡¦nepw H¶n¨ncp¶p Ign¡mhp¶ FIvtkm«nIv ^pUmWXv.

Hcp tImSn hÀjw ap¼mWv `qanbn H«I§fpsS DÛhw. A¶ps]m¡anÃmXncp¶ H«I§Ä ]ns¶ ]Xn\©Sntbmfw s]m¡¯n hfÀ¶p. \½psS Iev]hr£amb sX§pt]mse, H«I§sfbpw \ap¡v Iev]arKambn D]tbmKs¸Sp¯mw. At¸mÄ H«I§Ä¡v tIcf¯nepw IqSpX s]m¡¯n XebpbÀ¯n \S¡mw.!!

H«Itafbpw H«I¸pd 'Unssk³" aÕchpw

cmPØm\nse_n¡m\ndn FÃmhÀjhpw \S¡p¶ H«Itafbnse hntijs¸« Hcp sFäamWv H«Itcmaw I{Xn¡epw Unssk\nwKpw. cWvSpapX aq¶p hÀjw hsc CXn\p thWvSn H«I¸pds¯ tcmaw apdn¡msX kq£n¡pw. AXn\ptijw H«Itafbn h¨v Iem]camb Unssk\pIfn (DZym\kky§Ä apdn¨p\ndp¯p¶t]mse) I{Xn¨v ssUsN¿pw.

Bbnc¡W¡n\v hnt\mZk©mcnIsf¯p¶ _n¡m\nÀ H«Itafbn Gähpw \à H«I Ae¦mc¯n\pw Gähpw \à H«I¸m Idh¡mc\pw H«I Hm«¯n\pw thWvSn \S¡p¶ aÕc§fn hnPbn¡v k½m\apWvSv. Ae¦cn¡s¸« \qdpIW¡n\v H«I§fpsS \oWvS tLmjbm{X kµÀiIsc ]pfIw sImÅn¡pw.

IqSpX hnhc§Ä¡v : 9947940124

Hybrid seeds


hchmbn ssl{_nUv hn¯n\§Ä

tPmk^v tPm¬ tXdm«nÂ

Irjn Hm^okÀ, s]cpam«n

tIcf¯nse ]¨¡dn Irjn¡mcn hfsc Ipd¨p iXam\w am{XamWv ssl{_nUv hn¯n\§Ä D]tbmKn¡p¶Xv. IÀjIcpsS kz´w hn¯pItfm IrjnhIp¸v, ImÀjnI kÀÆIemime, hn.F^v.]n.kn.sI, tÌäv koUv AtYmdnän F¶o Øm]\§Ä DXv]mZn¸n¡p¶ hn¯pItfm BWv \nehn AhÀ D]tbmKn¨phcp¶Xv. F¶m {]nknj³ ^manwKv, t]mfnlukv Irjn F¶o \qX\ IrjncoXnIfpsS IS¶phcthmsS IqSpX DXv]mZ\£aXbpÅ k¦cbn\w ]¨¡dnhn¯pIÄ Hcp Bhiyambncn¡pIbmWv. C¯cw hn¯pIÄ `qcn`mKhpw DXv]mZn¸n¡p¶Xv hnhn[ kzImcy hn¯pXv]mZI I¼\nIfmWv. IqSnb hnebpw hn¯pIÄ e`yamIm\pÅ _p²nap«pw Cu cwKs¯ {][m\ {]iv\§fmWv. ssl{_nUv hn¯n\§Ä D]tbmKn¡p¶Xn\v km[yXbpÅ Øe§fn Ah D]tbmKn¡p¶Xn\v C¯cw C\§sf¡pdn¨v IqSpX AdntbWvSXpWvSv. \½psS ]¨¡dnIrjn taJebv¡v A\ptbmPyamb Nne ssl{_nUv hn¯pIsf ChnsS ]cnNbs¸Sp¯pIbmWv.

X¡mfn

ssl{_nUv hn¯n\§Ä Gähpa[nIw D]tbmKn¡s¸Sp¶Xv X¡mfnbnemWv. anI¨ hnfhv, ]SÀ¶p Ibdn hfcm\pÅ Ignhv, tcmK§sf sNdp¯p\nev¡p¶Xn\pÅ {]Xntcm[tijn, anI¨ sjÂ^v sse^v F¶nhbmWv Cubn\§fpsS {]tXyIX. kn³sPâm, alntIm, cmin, CuÌvshÌv, \p¬slwkv, C³Ukv XpS§n 15 e[nIw I¼\nIÄ ssl{_nUv X¡mfnhn¯pIÄ DXv]mZn¸n¡p¶pWvSv. Chbn NneXv tIcf¯n hfÀ¯p¶Xn\v anI¨XmWv. GXn\ambmepw 10 {Kmw hn¯n\v icmicn 470 apX 500 cq] hsc hnebmIpw.

sdUvdq_n

CuÌvþshÌv F¶ I¼\nbpsS X¡mfnhn¯mWv sdUvdq_n. CXnsâ ImbvIÄ ]gp¯v ]mIamIpt¼mÄ Hmbn t]mfnjv sNbvX coXnbn Xnf¡apÅhbmbncn¡pw. ]SÀ¶pIbdp¶ C\amWnXv. HmKÌvþUnkw_À BWv \Sp¶Xn\v ]änb Imew. anI¨ hnfhpw DXv]mZ\£aXbpw sdUvdq_nbpsS {]tXyIXIfmWv.

c£nX

C³tUm Atacn¡³ ssl{_nUv koUv (IAHS) F¶ I¼\nbpsS DXv]¶amWv c£nX. ^yqtkdnbw, _mIvSocnb hm«¯ns\Xntc anI¨ {]Xntcm[tijn, anI¨ hnfhv, ]SÀ¶pIbdp¶ C\w F¶o {]tXyIXIÄ c£nXbv¡pWvSv. t]mfnlukv Irjn¡v A\ptbmPyamb C\amWv.

e£van, aoc

Ch cWvSpw \p¬slwkv F¶ I¼\nbpsS DXv]¶§fmWv. e£van F¶ C\s¯ 5005 F¶ t]cnepw Adnbs¸Sp¶p. I«nbpÅ amwkf`mKamWv Cu C\¯nsâ {]tXyIX. DÅn s]mÅbmb `mKw ImWmdnÃ. aoc F¶ C\w t]mfnlukv Irjnbv¡p tbmPn¨XmWv. hm«¯ns\Xntc {]Xntcm[tijnbpWvSv.

low tkmW

kn³sPâ I¼\nbpsS F1 ssl{_nUv X¡mfnbmWv low tkmW. \à ISp¯ Nph¸p\ndw, AXypXv]mZ\tijn, t]mfn lukn\v tbmPn¨ C\w F¶o {]tXyIXIÄ Cu C\¯n\pWvSv. Hcp kvIzbÀ aoädn \n¶pw 30þ40 Intem{Kmw hnfhv low tkmW \ÂIp¶p.

apfIv

apfIv Irjnbnepw [mcmfw ssl{_nUpIfpw, AXypXv]mZ\tijnbpÅ C\§fpw D]tbmKn¨phcp¶p. anI¨ hnfhv, hm«tcmK¯ns\Xntc {]Xntcm[tijn F¶nhbmWv ssl{_nUv apfIn\§fnse {]tXyIXIÄ.

knbd

alntIm F¶ I¼\nbpsS AXypXv]mZ\tijnbpÅ apfIv hn¯mWv knbd. anI¨ hnfhmWv Cubn\¯nsâ apJy BIÀjWw. IqSpX \ofapÅ apfIpIfmWv CXn\pÅXv. ]¯v apX 15 skâoaoäÀ \ofw knbd C\¯n\v ImWmdpWvSv. Hm¸¬ {]nknj³ Irjnbv¡v Gähpw tbmPn¨ C\amWnXv. 4þ5 amk¡mew hnfssZÀLyapWvSv. Hcp apfIv sNSnbn \n¶v \mev Intem{Kmw ]¨apfIv e`n¡pw.

_pÅäv

t]cv tIÄ¡pt¼mÄ IuXpIw tXm¶psa¦nepw \ofw Ipdªv Ipdnb apfIv hn¯n\amWnXv. kn³sPâ I¼\nbpsS Dev]¶amWv. sNdpXmsW¦nepw \Ãhnfhpw tcmK{]Xntcm[tijnbpw CXn\pWvSv. Hm¸¬ {]nknj³ ^manwKn\v tbmPn¨XmWv. sImWvSm«w DWvSmp¶Xn\v anI¨XmWv.

hgpXn\

anI¨ hnfhv, hm«tcmK¯ns\Xntc {]Xntcm[tijn, hnhn[ \nd¯nepÅ ImbvIÄ F¶nhbmWv hgpXn\bnse ssl{_nUv C\§fpsS {][m\{]tXyIXIÄ.

MEBH9, MHB11

ChcWvSpw alntIm I¼\nbpsS Dev]¶§fmWv. MEBH9 \à \ofapÅ Cfw ]¨\ndapÅ ImbvItfmSpIqSnbXmWv. ]me¡mSv PnÃbpsS Ing¡³ taJebn Ch [mcmfw IrjnsNbvXphcp¶p. Hm¸¬ {]nknj³ ^manwKn\v A\ptbmPyamb C\amWv. anI¨ hnfhpw ChbpsS {]tXyIXbmWv. MHB11 _pÄtUmkÀ F¶ t]cnepw Adnbs¸Sp¶p. hm«tcmK¯ns\Xntc anI¨ {]Xntcm[tijn, \Ãhnfhv F¶o {]tXyIXIfpw Cu C\¯n\pWvSv.

ImbvIÄ ]À¸nÄ \nd¯n hbeäv hcItfmSp IqSnbhbmWv. Xangv\mSpambn _Ôs¸«p InS¡p¶ tIcf¯nse PnÃIfn Chbv¡v Bhiy¡mcpsWvS¦nepw aäp PnÃIfn ]¨ C\¯n\mWv Unam³Uv.

]bÀ

Ipcpt¯me ]bÀ Asæn ]´Â ]bdn\§fnemWv AXypXv]mZ\tijnbpÅ C\§Ä A[nIhpw DÅXv.

F³. Fkv þ 620, 621, 624

\mw[mcn F¶ hn¯pI¼\nbpsS C\§fmWv Ch. F³. Fkv 620, 621 F¶nh shÅ IeÀ¶ ]¨\ndw DÅhbpw, F³. Fkv 624 ISpw ]¨\ndapÅXpw BWv. tIcf¯nse {][m\ ]bÀ DXv]mZ\ taJeIfn IÀjIÀ CXv D]tbmKn¨phcp¶p. \à Xq¡apÅ Cu ]bdn\§Ä 55 skâoaoäÀ \ofapÅhbmWv.

kq¸À{Ko³

Sm\n³tUm F¶ hn¯pI¼\nbpsS C\amWv kq¸À {Ko³. 60 skâoaoädne[nIw \ofw, anI¨ hnfhv F¶nh CXnsâ {]tXyIXIfmWv. 18 þ20 ]bÀ FSp¯m Hcp Intem{Kmw BIpw. t]mfnlukv Irjnbv¡v tbmPn¨ C\amWv. t]mfn lukn\v shfnbn \«m I«nbpÅ ]¨\ndamsW¦nepw t]mfnlukn\pÅn t\cnb ]¨\ndamWpÅXv.

CXn\p ]dpsa kn³sPâbpsS ssh._nþ7, CuÌvþshÌnsâ do\p, t^mf F¶o ]bdn\§fpw hn]WnbnepWvSv.

]mh amb

tIcf¯n am{XamWv shÅ\nd¯nepÅ ]mhbv¡ Bhiy¡mcpÅXv. aänS§fn ]¨\ndapÅ C\§fmWv {][m\ambpÅXv. F¶m tIcf¯nte¡mbn \ofw IqSnb shfp¯v, IqÀ¯ apÅpItfmSpIqSnb C\w CuÌvþshÌv I¼\n ]pd¯nd¡n¡gnªp. amb F¶mWnXnsâ t]cv. 35þ40 sk.aoäÀ \ofhpw 200 {Kmane[nIw Xq¡hpw amb ]mh C\¯n\pWvSv. Hm¸¬ {]nknj³ ^manwKn\v A\ptbmPyamb C\w. cmin koUv I¼\nbpsS _näÀt_mbv F¶ F1 ssl{_nUv hn]WnbnepWvSv ImbvIÄ¡p \à ISp¯ ]¨ \ndamWv.

Ip¼fw

\mw Ip¼fw a®neqsS ]SÀ¯n hfÀ¯p¶ ioe¡mcmWv. F¶m sNdnb Ip¼fw ]´en ]SÀ¯n hfÀ¯p¶XmWv ]pXnb coXn. AXn\p tbmPn¨ C\§Ä Ct¸mÄ [mcmfambn e`yamWv. C³Un¡ F¶ I¼\nbpsS knen³{U, CuÌv þshÌnsâ tKmÄUv, k¬t{Km I¼\nbpsS \¼À 700 F¶nh CXn\p tbmPn¨ C\§fmWv. tKmÄUpw, \¼À 700 Dw ssl{_nUpIfmWv. Chbv¡v 1 þ1.5 Intem{Kmw Xq¡w am{XamWpÅXv. Cfh³ Bhiy¯n\v hfsc A\ptbmPyamWv. anI¨ hnfhpw CXnsâ {]tXyIXbmWv.

kmeUv Ip¡pw_À ln«¬

kmeUv shÅcnbnse anI¨bn\amWv ln«¬. t]mfnlukn\pÅn am{XamWv Ch hfÀ¯p¶Xv. hnfhn sIt¦a\mWv. Hcp kvIzbÀ aoädn \n¶pw 30 Intem{Kmw hnfhv e`n¡pw. ]¨\ndw, IpcphnÃm¯ amwkf`mKw, \à Xnf¡apÅ ImbvIÄ F¶nh ^n«Wnsâ {]tXyIXIfmWv.

Cu sNSnbn s]¬]q¡Ä am{Xsa DWvSmIpIbpÅq F¶ {]tXyIXbpWvSv. AXn\m hncnª ]q¡sfÃmw ImbvIfmIpw. C¯cw KpW§Ä FÃmapsWvS¦nepw Hcp hn¯n\v A©pcq] hnebmIpw. AXn\m t]mfnlukn\pÅn anI¨ ]cnNcWw \evIn hfÀ¯p¶XmWv D¯aw. hn]Wnbnepw ln«¬ an¶pwXmcamWv.

taÂ{]kvXmhn¨ C\§Ä ]co£n¡p¶Xn\pap¼v hn]W\kuIcyw, {]mtZinIamb kzoImcyX F¶nh hnebncp¯p¶Xv KpWIcambncn¡pw.

t^m¬: 9447529904